അങ്ങനെ അയാളും ഞാനും വീട്ടിലേക്ക് എത്തി. ഞങ്ങളെ കണ്ടതും ഗീത റൂമിൽ നിന്ന് ഇറങ്ങി വന്നു. അവള്‍ ഞങ്ങളുടെ
കല്യാണ സാരി ആയിരുന്നു ഉടുത്തിരുന്നത്. അവള്‍ നേരെ എന്‍റെ മുന്‍പില്‍ വന്നു നിന്നു. ഇനി മുതൽ ഞങ്ങള്‍ ഇവിടെ ഭാര്യാഭര്‍ ത്താക്കൻമാരെ പോലെ കഴിയും. ഞാൻ ഒന്നും മിണ്ടാനാവാതെ നിന്നു.
എൻ്റെ നിൽപ്പ് കണ്ട ഗീത പറഞ്ഞു നിങ്ങൾ പേടിക്കണ്ട നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പിൽ നിനക്ക് പേരിനു മാത്രം ഭർത്താവായി തുടരാം. അല്ലാത്തപ്പോൾ നീ ഞങ്ങളുടെ അടിമയായിരിക്കും ഏട്ടനെ സാറെന്നും എന്നെ മാഡം എന്നുമെ നീ വിളിക്കാവു.
ഈ കണ്ടിഷൻസ് എല്ലാം ഓക്കേ ആണോ.
ഇതെല്ലാം കേട്ടപ്പോ എനിക്ക് സന്തോഷമായി.
അവളുടെ നിര്‍ദ്ദേശങ്ങള്‍ ഞാൻ അനുസരിച്ചു.
അയാൾ ഏതോ മായാ ലോകത്തായിരുന്നു.
ഇന്നലെ വരേ വെറുമൊരു വേലക്കാരൻ മാത്രമായിരുന്ന താൻ ഈ വീട്ടിലെ എജമാനൻ ആയിരിക്കുന്നു.
ഗീത എന്നോട് ഭക്ഷണം നിരത്തി വെയ്ക്കാന്‍ പറഞ്ഞു. അവളുടെ കല്യാണ സാരി ഉടുത്ത് സദ്യയുണ്ടിട്ട് അതില്‍ വേണമത്രേ ഞങ്ങളുടെ റൂമിൽ വെച്ചുള്ള അവരുടെ ആദ്യരാത്രി. ഞങ്ങൾ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. ഭക്ഷണം കഴിക്കാൻ ഇരുന്ന അവർക്ക് ഞാൻ വിളമ്പി കൊടുത്തു. നീ കഴിക്കുന്നില്ലേ…. ഗീത ചോദിച്ചു. വേണ്ട മാഡം നിങ്ങള് കഴിച്ചിട്ടു ഞാൻ കഴിക്കാം. വേണ്ട നീ ഇരിക്ക് ഒരു പ്ലേറ്റ് എടുത്തോ രാഘവേട്ടാൻ കഞ്ഞി കുടിച്ചിരുന്ന സ്റ്റീൽ പാത്രം അവിടെ ഉണ്ടാവും. ഞാൻ പോയി എടുത്ത് വന്നു
അയാൾ : വിളമ്പിയിട്ടു ഇരുന്ന് കഴിക്കടാ
ശെരി സർ,എല്ലാം കുറെച്ചു വിളമ്പി ഇരിക്കാൻ പോയപ്പോൾ
അയാൾ : ഛീ നാറി ഞങ്ങടെ കൂടെ ഇരിക്കുന്നോ താഴെ എന്റെ കാലിന് താഴെ ഇരുന്നോളണം. അവടെയാണ് ഈ തറവാട്ടിലെ വെലക്കാരുടെ സ്ഥാനം.
ശെരി സർ, താഴെ ഇരുന്നു ഞാൻ കഴിക്കുമ്പോൾ അയാൾ കഴിച്ചതിന്റെ എച്ചിൽ എന്റെ പാത്രത്തിൽ ഇടുന്നു എന്നിട്ടു അത് കൂടെ കഴിച്ചോ. എന്നിട്ട് ഗീതയെ ഒന്ന് നോക്കിക്കൊണ്ട് ഇനി എന്നും എന്റെ എച്ചിൽ തിന്നും വേസ്റ്റ് കഴിച്ചും ആയിരിക്കും നിന്റെ ജീവിതം എന്ന് പറഞ്ഞു.