ഇല്ലെങ്കിൽ 55 കടന്ന തനിക്ക് ഒറ്റയ്ക്ക് അവനോടു എതിർത്ത് നില്ക്കാൻ കഴിയില്ലായിരിക്കും. ഇരുൾ മൂടുന്ന വഴികളിലൂടെ അംബാസിഡർ കാർഡ് പാലക്കാടൻ ചുരം കയറി. ഒരു വലിയ 8 കെട്ട് ഇല്ലത്തേക്ക് വണ്ടി കയറ്റിനിർത്തി. കാറിൽ മയങ്ങുന്ന ചെട്ടിയാരെ പതിയെ വിളിച്ചുണർത്തികൊണ്ട് വിശ്വൻ പറഞ്ഞു.
“മുതലാളി വീടെത്തി..”
“ആഹ്…” പതിയെ കണ്ണ് തുറന്നുകൊണ്ട് ചാക്കോ മുതലാളി കാറിൽ നിന്നുമിറങ്ങി.
“വൈകി അല്ലെ …..ഇന്നാ 1000 രൂപയുണ്ട്, പിന്നെ കാറു നീ കൊണ്ട് പോയ്കോ, ഒന്ന് കഴുകിയിട്ട് മറ്റെന്നാൾ രാവിലെ വന്നാ മതി.” വിശ്വനോട് കാശും കൊടുത്തുകൊണ്ട് ചാക്കോ മുതലാളി വീടിന്റെ അകത്തേക്ക് കയറിപ്പോയി. അദ്ദേഹത്തിന്റെ ഭാര്യ ഉമ്മറപ്പടിയിൽ നിന്നും വിശ്വനെ നോക്കിയൊന്നു ചിരിച്ചു.
ആദ്യത്തെ ശമ്പളവുമായി കാറിൽ വിശ്വൻ വീട്ടിലേക്ക് തിരിച്ചു.
സമയം ഏതാണ്ട് അർദ്ധരാത്രിയവരായിരുന്നു. മുൻ വാതിലിൽ രണ്ടു തവണ മുട്ടിയശേഷം വിശ്വൻ വിളിച്ചു.
“രാധികേ ….”
രണ്ടു മൂന്നു തവണ വിളിച്ചശേഷമാണ് രാധിക വന്നു വാതിൽ തുറന്നത് . അവൾ വിശ്വന്റെ മുന്നിൽ നിന്നും മാറി അരികിലേക്ക് നിന്നുകൊണ്ട് തല താഴ്ത്തി. അവളുടെ അഴിഞ്ഞുലഞ്ഞ മുടി കെട്ടിവെച്ചു. വിശ്വൻ രാധികയുടെ മുഖത്തേക്ക് നോക്കികൊണ്ട് അവളെ വലം കൈകൊണ്ടു ദേഹത്തേക്കടുപ്പിച്ചു. രാധികയുടെ മുലകൾ വിശ്വന്റെ നെഞ്ചിലേക്കമർന്നു.
“എന്താടി മുഖം കറുത്തിരിക്കുന്നെ …?”
“എത്ര നേരമായി….അജയനും ഞാനും കാത്തിരുന്നു മുഷിഞ്ഞു.”
“അവനെന്ത്യേ ?” രാധികയുടെ താടിയിൽ പിടിച്ചു അവളുടെ മുഖമുയർത്തികൊണ്ട് വിശ്വൻ ചോദിച്ചു.
“അജയേട്ടൻ കുറച്ചു മുൻപാണ് ഉറങ്ങീത്…”
“നീ ഉറങ്ങീലെ ….?” രാധികയുടെ ഉരുളുന്ന കരി മിഴികളെ നോക്കി, മുന്നിലെക്ക് കിടന്ന മുടിയിഴകളെ ഒന്ന് തഴുകികൊണ്ട് വിശ്വൻ ചോദിച്ചു.
“പിണങ്ങല്ലേ ….എന്താ വാങ്ങിക്കൊണ്ട് വന്നേക്കുന്നെ നോക്കിയേ….”
“അരഞ്ഞാണം ആണോ ? എനിക്കെങ്ങും വേണ്ട …”
“നോക്കെന്റെ പെണ്ണെ …”
വിശ്വൻ കവർ തുറന്നുകൊണ്ട് ചുവന്ന സാരിയും ഷർട്ടും രാധികയുടെ കയ്യിലേൽപിച്ചു. രാധികയുടെ മുഖം ഒരല്പം തെളിഞ്ഞപ്പോൾ. “ഞാൻ ഇസ്തിരിയിട്ട തേച്ചു മടക്കി തന്ന ഷർട്ട് അല്ലാലോ ഇത്, അതെവിടെ ?”
“അത് ….എനിക്ക് വിശ്വകുന്നു…കഴിക്കാനെടുക്ക്…”
“എന്നെ ആദ്യം വിട്….”
രാധികയെ കുണ്ടിയിൽ അമർത്തിപിടിച്ചുകൊണ്ട് ഞെരിച്ചപ്പോൾ, “ആഹ് ….കൊതിയൻ!!”എന്ന് പറഞ്ഞുകൊണ്ട് അവൾ തീന്മേശയുടെ അരികിലെത്തി. വാഴയിലയിൽ തണുത്ത കുത്തരി ചോറും മാമ്പഴപുളിശേരിയും കണ്ണിമാങ്ങാ ഉപ്പിലിട്ടതും, ഇടിചക്കചക്കത്തോരനും രാധിക വിളമ്പി.
“നീ കഴിച്ചോടി…”
“ഉം ഞാനും അജയേട്ടനും കഴിച്ചു, ഒരു മണിക്കൂർ ആയിക്കാണും….” രാധിക