‘ ( എങ്ങനെ മറക്കാൻ…? ‘ തുമ്പിക്കയ്യല്ലേ… കൊണ്ട് നടക്കുന്നത്…?’ )
വീട്ടിൽ വന്നപ്പോൾ തന്നെ ഭോഗിച്ച് തളർത്തിയ ‘ ഭോഗിശ്വരനെ ‘ അപരിചിതനെപ്പോലെ കൈകാര്യം ചെയ്യാൻ കാർത്യായനി പിള്ള കാണിച്ച മെയ് വഴക്കം കണ്ട് ശശിവർണ്ണൻ അമ്പരന്നു ഊറിച്ചിരിച്ചു,
‘ കള്ളപ്പൂറി…!’
‘മോന്റെ പേര്…?’
സംശയത്തിന് ഇട നൽകാതെ കാർത്യായനി ചോദിച്ചു
‘ ശശി വർണ്ണൻ… ശശീന്ന് വിളിക്കും’
‘ അമ്മയുടെ പേര്..?’
‘ ഇത്രേം വയസ്സുള്ള നിനക്ക് ഞാൻ അമ്മയോ മൈരേ..?’ എന്നാണ് മനസ്സിൽ തോന്നിയത് എങ്കിലും സ്നേഹത്തോടെ പറഞ്ഞു,
‘ കാർത്യായനി… കാർത്യായനി പിള്ള…!
‘ കുട്ടി…?’
ശശിവർണ്ണൻ ചോദിച്ച് തീർന്നില്ല.. ജലജ ചായത്തട്ടുമായി എത്തി
ജലജ ചായക്കപ്പ് കയ്യിൽ നീട്ടി… ഉള്ളാലെ പറഞ്ഞു
‘ ചുള്ളൻ..!
ചായത്തട്ടുമായി മാറിനിന്ന ജലജയെ ശശിവർണ്ണൻ അടിമുടി ഉഴിഞ്ഞു…
മുലകളിലും കീഴോട്ടും ചെക്കന്റെ എക്സ്റേ കണ്ണുകൾ കൊത്തി വലിച്ചപ്പോൾ ജലജ നാണം കൊണ്ട് ചൂളി
‘ രണ്ട് പേർക്കും സംസാരിക്കാൻ കാണുമല്ലോ?’
കാർത്യായനി പിള്ള നാട്ട് നടപ്പ് പറഞ്ഞു
ജലജ തൊടിയിൽ ഇറങ്ങി… പിന്നാലെ ശശി വർണ്ണനും…
‘ എന്നെ ഇഷ്ടായോ…?’
ശശിവർണ്ണൻ ചോദിച്ചു
‘ ഹൂം…’
‘ നഴ്സാണല്ലേ…?’
‘ ഹും..’
‘ ഡേ ഷിഫ്റ്റാ… എന്നും..?’
‘ ഒന്നിടവിട്ട ആഴ്ച..’
( ശശി വർണ്ണാന്റെ ഉള്ളിൽ ലഡു പൊട്ടി..)