കാപ്പി നന്നായിരുന്നു… ങ്ങാ പിന്നെ വല്ല
വെറകോ കമ്പോ വേണേൽ കാട്ടീന്ന് വെട്ടിയെടുത്തോ കേട്ടോ… വാർഡന്മാർ
വല്ലതും ചോദിച്ചാൽ റെയ്ഞ്ചർ പറഞ്ഞിട്ടാ
ന്ന് പറഞ്ഞോ…!
മാത്തപ്പൻ പോകാനായി ഇറങ്ങിയപ്പോളാ
ണ് ദാസന്റെ വീട്ടിലായിരുന്ന തോമസ്കുട്ടി
യുടെ മക്കൾ മൂന്നു പേരും കൂടി അങ്ങോട്ടു
വന്നത്…
” നിന്റെ പിള്ളാര് ആണോ തോമസ് കുട്ടീ ഇവര്… ”
” അതേസാറേ…. ഇവൾ മൂത്തതാ ആലീസ്… ഇവൾ രണ്ടാമത്തെതാ.. ലില്ലി…
ഇവൻ ജോസ്മോൻ… ”
” ഇവരെ പള്ളികൂടത്തിൽ വിടുന്നില്ലേ…?
” അലീസ് 12 ക്‌ളാസുവരെ പാലയിൽ
പഠിച്ചതാ… തോറ്റുപോയി..!
ലില്ലിയും ജോസ്മോനും എഴിലും അഞ്ചിലും
മാ… ഇനീപ്പം അടുത്ത വർഷം വണ്ടൻമേട്ടി
ലെ സ്കൂളിൽ ചേർക്കണം…”
ഇതുകേട്ടുനിന്ന അച്ഛാമ്മ ചാടി പറഞ്ഞു…
“ലില്ലിയെ മഠത്തിൽ വിടാനാ സാറെ ആലോചിക്കുന്നത്… പിന്നെ അവര് പഠിപ്പിച്ചോളുമല്ലോ….
” ആ അതു നല്ലതാ.. ഒരാളെങ്കിലും ദൈവ വഴിയിൽ പോകുന്നത് കുടുംബത്തിനും നല്ലതല്ലേ… ” എന്ന് മാത്തപ്പൻ പറഞ്ഞെ
ങ്കിലും… മനസ്സിൽ വചാരിച്ചത് വേറെ യാ
ണ്…
അത് ഇങ്ങനെയാണ്…
മൂത്തവളെ മഠത്തിൽ ചേർക്കാൻ തീരുമാ
നിക്കാഞ്ഞത് നന്നായി.. അമ്മയുടെ തനി പകർപ്പല്ലേ… വിടർന്നു വരുന്നതേയുള്ളു…
ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പൂത്തുലയും…! അലീസിനെ അടിമുടി നോക്കിക്കൊണ്ടാണ് മാത്തപ്പൻ മനസ്സിൽ ഇങ്ങനെ ചിന്തിച്ചത്….
തുടരും….