പറഞ്ഞു… “സാറെ ഇവിടെ ഇരുന്നാട്ടെ…
മാത്തപ്പൻ ഒന്നു ചിരിച്ചിട്ട് തിണ്ണയിൽ വിരിച്ച
പായിലേക്ക് ഇരുന്നു…
എന്നിട്ട് വളരെ ലോഹ്യത്തിൽ തോമസ്കുട്ടി
യോട് സംസാരിക്കാൻതുടങ്ങി…
നാട്ടിൽ കടം കൊണ്ട് നിൽക്കകള്ളി ഇല്ലാതെ ഹൈറേഞ്ചിലേക്ക് പോരേണ്ടി വ
ന്ന കഥ തോമസ്കുട്ടി ചുരുക്കി പറഞ്ഞു…
ഇതിനിടയിൽ ഒരു കോപ്പ നിറച്ചു ചക്കര കാപ്പി യുമായി അച്ചാമ്മ തിണ്ണയിലേക്ക് വന്നു…
” പാലില്ല സാറെ… കട്ടനാ…. ” എന്നു പറഞ്ഞുകൊണ്ട് ആവി പറക്കുന്ന കട്ടൻകാ
പ്പി മാത്തപ്പന്റെ മുൻപിലേക്ക് വെച്ചിട്ട് അച്ഛാമ്മ ഒരു ചിരിയോടെ നിവർന്നുനിന്നു…
അച്ഛാമ്മ കാപ്പി കോപ്പ വെക്കാൻ കുനിഞ്ഞു നിന്ന രണ്ട് സെക്കന്റ് കൊണ്ട് അവളുടെ ചട്ടക്കുള്ളിൽ തുളുമ്പുന്ന ചുരക്കകളുടെ മുഴപ്പ് മാത്തപ്പൻ അളന്നു കഴിഞ്ഞിരുന്നു….
ചുളു ചുളാ വീശുന്ന കാറ്റും മരം കോച്ചുന്ന തണുപ്പും… ആവി പൊങ്ങുന്ന ചക്കരകാപ്പിയും മദാലസയായ അച്ഛാമ്മ
യും…. എല്ലാംകൂടി മാത്തപ്പന് അന്തരീഷം അങ്ങ് പിടിച്ചുപോയി…
കാപ്പി ഊതി കുടിച്ചുകൊണ്ട് റെയിഞ്ചർ
തോമസ്കുട്ടിയോട് പറഞ്ഞു…
” തോമസ്കുട്ടീ… അയ്യപ്പൻകോവിൽ ചന്ത വെള്ളിയാഴ്ച ദിവസമാ… അവിടെ കരനെൽ വിത്ത് കിട്ടും… നീ ഈ കാട്ടിലേ
ക്ക് കയറി അടിക്കാട് വെട്ടി തെളിച്ചിട്ട് നെല്ല്
വിതക്ക്… മൂന്നു മാസം കൊണ്ട് നിങ്ങൾക്ക് ഒരാണ്ട് കഞ്ഞി കുടിക്കാനുള്ള നെല്ല് കിട്ടും..
ഒരു വളോം ചെയ്യണ്ട… നല്ലമൂത്ത മണ്ണാ….
പിന്നെ ഒന്നോ രണ്ടോ പശുവിനേം വാങ്ങി വിട്… കറവയുള്ളതാണെങ്കിൽ വണ്ടംമേട്ടി
ലെ ചായ കടയിൽ പാലു കൊടുക്കാം…. ”
കറവയുടെ കാര്യം പറഞ്ഞപ്പോൾ അച്ഛാമ്മ
യുടെ മുലകളിൽ ആയിരുന്നു റെയ്ഞ്ചറുടെ
കണ്ണ്…
കരയിലും നെല്ലുവിതക്കാമെന്ന് അദ്ധ്യമാ
യാണ് തോമസുകുട്ടി അറിയുന്നത്…
മാത്തപ്പന്റെ നിർദ്ദേശങ്ങൾക്കൊക്കെ തോമസുകുട്ടി തലകുലുക്കി….
പോകാനായി എഴുന്നേറ്റ മാത്തപ്പൻ അവസാനമായി അച്ഛാമ്മയെ നോക്കി പറഞ്ഞു….
” ഞാൻ പേര് ചോദിച്ചില്ല…! ”
” അച്ചാമ്മയെന്നാ…. ”
” ങ്ങാ… എന്നാ അച്ഛാമ്മേ ഞാനിറങ്ങുവാ…