പക്ഷെ തോമസ്കുട്ടിയുടെയും അച്ഛാമ്മയു
ടേയും തീരുമാനം മാറിയില്ല….
അക്കാലത്ത് പാലായിൽ നിന്നും ഹൈറെഞ്ചിൽ എത്തണമെങ്കിൽ പൊൻകുന്നത്തു പോയി അവടെ നിന്നും kk റോഡ് വഴി വേണം പോകാൻ…
ബസുകൾ വളരെ കുറവ്… കൊട്ടിയത്തുനിന്നും രണ്ട് ബസുകളേ ഹൈറെഞ്ചിലേക്കുള്ളു….
കട്ടപ്പനയിലേക്ക് അന്ന് ബസ് സർവീസ് തുടങ്ങിയിട്ടില്ല… കുമളിയിൽ എത്തി അവിടുന്ന് വേണം ചുള്ളിപ്പറയിൽ എത്താൻ
ഉണ്ടായിരുന്ന ഡ്രസ്സുകളും മറ്റത്യാവശ്യ സാധനങ്ങളും മാത്രം രണ്ട് ഡ്രെങ്ക് പെട്ടിയി
ൽ നിറച്ചു കൊണ്ട് മക്കൾ മൂന്ന് പേരെയും കൂട്ടി തോമസ്കുട്ടിയും
അച്ചായമ്മയും വാഗ്ദ്ദത്ത ഭൂമിയിലേക്ക് യാത്ര തുടങ്ങി….
കുമളി ചെക്ക് പോസ്റ്റിനടുത്തു കാത്തു
നിൽക്കാമെന്നാണ് ദാസൻ പറഞ്ഞിരുന്നത്.
കുണ്ടും കുഴിയുമായി കിടക്കുന്ന kk റോഡ്…
മുണ്ടക്കയം കഴിഞ്ഞതോടെ ബേസിനുള്ളി
ലേക്ക് തണുത്ത കാറ്റ് അടിക്കാൻ തുടങ്ങി..
അച്ഛാമ്മ കുട്ടികളെ ചേർത്തു പിടിച്ചുകൊ
ണ്ട് പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണ് നട്ടിരുന്നു….
മുക്കി മൂളി മലകൾ കയറിയും ഇറങ്ങിയും
വൈകുന്നേരത്തോടെ ബസ് കുമളിയിൽ എത്തി….
കോട മഞ്ഞു മൂടിയ അന്തരീഷം….
കഴുതകളും നായ്ക്കളും അലഞ്ഞു നടക്കുന്ന പൊട്ടി പൊളിഞ്ഞ വഴികൾ…
കലപില ശബ്ധിച്ചു കൊണ്ട് കമ്പിളിയും പുതച്ചു നടക്കുന്ന തമിഴർ.. ഇതാണ് അന്നത്തെ കുമളി….
അച്ചാമ്മയും കുട്ടികളും തണുപ്പിൽ വിറക്കാ
ൻ തുടങ്ങി…. കുട്ടികൾ കഴുതകളെ കൗതുകത്തോടെ നോക്കി നിന്നു…
തോമസ്കുട്ടിയെ കാത്തു നിന്ന ദാസൻ അവരെ കണ്ട് അടുത്തേക്കു വന്നു…
ദാസനെ കണ്ട തോമസ്കുട്ടി പറഞ്ഞു…
” അച്ചാമ്മേ ഇതാണ് ദാസൻ… ഇവനാണു ഇനി നമ്മുടെ രക്ഷകൻ… “ദാസനെ നോക്കി അച്ഛാമ്മ ചിരിച്ചു…
ദാസൻ ആകെ വണ്ടർഅടിച്ച് നിന്നുപോയി..
തോമസ്കുട്ടിയുടെ ഭാര്യ ഇത്ര ചരക്കായിരി
ക്കുമെന്ന് അയാൾ ഒരിക്കലും കരുതിയിരു