“അ.. അശ്വതി..” ചായ ഒരു മിടുക്ക് ഊതി കുടിച്ചു തെല്ല് ഭയത്തോടെ അവൾ മറുപടി നൽകി..
“ആഹ്ഹ് റൊമ്പ നല്ല പേര്.. ആമാ ഏറുമ്പോതു ഉങ്ക കൂട വന്തത് യാറ്?കൈയിലെ ഒരു ചിന്ന കൊളന്തയെ പാത്തെ.. അത് എങ്കെ?”
താൻ ട്രെയിൻ കയറാൻ വന്നത് മുതൽ അവൻ തന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നെന്ന് അശ്വതിക്ക് മനസിലായി.. മനഃപൂർവം തന്നെപ്പറ്റി എല്ലാം അറിയാമെന്ന മട്ടിലാണ് ട്രെയിൻ കയറ്റി വിടാൻ വന്ന ഭർത്താവായ ഗോപേട്ടനെ പറ്റിയും തന്റെ നന്ദുനെ പറ്റിയും അവന്റെ ചോദ്യങ്ങൾ..
ഒരുൾകിടിലെത്തോടെ ആണെങ്കിലും പുറമെ അത് കാട്ടാതെ അവൾ ധൈര്യം അഭിനയിച്ച് ഉത്തരം നൽകി.. “ആ അത് ന്റെ ഹസ്ബൻഡ് ആണ്.. മോൻ മുകളിൽ ഉറങ്ങുന്നു”..
അശ്വതിയുടെ അങ്കലാപ്പ് മനസിലാക്കിയ സെബാസ്റ്റ്യൻ രക്ഷകനായി എത്തി “ഡേയ് എൻ ടാ അവളെ കിന്ഡൽ പൻറെ? നീ എന്നാ CID യാ”
“അയ്യോ സർ നാ സുമ്മ കേട്ടേ ” അവളെ നോക്കി “മണ്ണിച്ചിടുങ്ങ മാഡം” എണീക്കാൻ തുടങ്ങിയ അവനെ തടഞ്ഞു സെബാസ്റ്റ്യൻ “ഇരിടാ.. കോച്ചിലെ യാരുമില്ല.. അപ്പറം യേ ഇവളൊ ബിസി”
“ഇല്ല സർ, നാ നീങ്കളെ ഡിസ്റ്റർബ് പണ്ണാമ പോയിക്കലം”
വിടുവായനായ സെബാസ്റ്റ്യൻ തുറന്നടിച്ചു “ഡേയ് തമ്പി, എല്ലാം മുടിഞ്ച് പോച്ച്.. ഹഹഹഹാ..”
ഇത് കേട്ട അശ്വതി ഒന്ന് നടുങ്ങി.. “ശോ ന്തൊക്കെയാ ഈ വിടുവായൻ കിളവൻ ഈ ചെക്കനോട് പറയണേ..” അവൾ മനസ്സിൽ ഓർത്തു പുരികം ചുളിച്ചു സെബാസ്റ്റ്യനെ രൂക്ഷമായി നോക്കി… അയാൾ പല്ലിളിച്ചു ചിരിച്ചു കൊണ്ട് അവളെ കണ്ണിറുക്കി കാട്ടി..
“മാഡം ഉങ്കളെ പാർത്താ സിനിമ നടി മാതിരി ഇറുക്ക്.. നല്ല ലൂക്സ് സെമ ഫിഗർ..” അവന്റെ അർദ്ധം വെച്ചുള്ള പുകഴ്ത്തൽ കേട്ട് അവൾക്കു ചിരി പൊട്ടി.. വാ