ഒന്നും അല്ലാ ബേസിൽ പറഞ്ഞിരുന്നു. ആ ഭാണ്ഡാരത്തിൽ വിഴുന്ന പൈസ എല്ലം അനാഥാലയങ്ങളിലേക് ആണ് പോകുന്നെ എന്ന്. അന്യമതകാരൻ ആണെങ്കിലും ഞാനും ആ പള്ളിയിൽ പോകും ആയിരുന്നു.എന്റേതായ സഹായങ്ങൾ അവിടത്തെ അനാഥ കുട്ടികൾക്കു കൊടുക്കാൻ. കൈയിൽ പൈസ കൂടിയാൽ അഹങ്കാരം കൂടും എന്നും അത് എപ്പോഴും ടാലി ആയി നിർത്തണം എന്ന് പണ്ട് ശ്രീ എന്നോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു. കവിതയും എന്റെ കൂടെ ഇവിടെ പെരുന്നാൾ കൂടാൻ വന്നിട്ട് ഉണ്ടായിരുന്നു.
അങ്ങനെ അവിടെ നിന്ന് ഇറങ്ങി ഞങ്ങൾ വീട്ടിലേക് എത്തി. സ്റ്റെല്ലക് ഒരു പേടിയുണ്ട് അമ്മ അവളെ വീട്ടിൽ കയറ്റുമോ എന്ന്. പക്ഷേ ദിവ്യകും എനിക്കും അറിയാല്ലോ അമ്മയുടെ സ്വഭാവം. ഞാൻ വേണേൽ നാട്ടിലെ എല്ലാത്തിനെയും കെട്ടികൊണ്ട് വന്നാലും അമ്മക് സന്തോഷം ഉള്ള്.
അമ്മയുടെ ബുദ്ധി ഒക്കെ അപരം ആണ് ദിവ്യ അമ്മയും എല്ലം കൂടി ആയാൽ വക്കാം ആയി ഇടഞ്ഞു അവരെ വീട്ടിൽ കയറ്റാതെ ആക്കി. പിന്നെ വീടും സ്ഥലവും മതിൽ പണിതു ആരും കയറാതെ ആക്കിച്ചു. പിന്നെ ഈ പറഞ്ഞ ജോണിന്റെ വീട് പോലെ തന്നെ ആയിരുന്നു എന്റെ വീടും ഇരുന്നത്. സ്ഥലത്തിന് നടുവിൽ.
ഞാൻ കാർ നിർത്തി. ദിവ്യ ചാടി ഇറങ്ങി വീട്ടിലേക് പോയി പണ്ടത്തെ കലാപരിപാടി കൾ പോലെ വിളകും ആയി വന്നു. സ്റ്റെല്ലക് ആകെ ഒരു അത്ഭുതം ആയിരുന്നു. കവിത അവളുടെ നിറ വയറും ആയി കുഞ്ഞിനേയും എടുത്തു കൊണ്ട് കാണാൻ വന്നു.
അവളെ വലതു കാൽ വെച്ച് അകത്തേക്കു കയറി. അമ്മ അവിടെ ഇല്ലായിരുന്നു കന്നാലിയെ കെട്ടിയാ ശേഷം മോൻ കൊണ്ട് വന്നാ പുതിയ ചരക്കിനെ കാണാൻ വന്നു. പിന്നെ പരിചയപ്പെട്ടു. ദിവ്യ അമ്മക്ക് എല്ലം പറഞ്ഞു കൊടുത്തു. അമ്മക്കും സങ്കടം വന്നിരുന്നു അവളുടെ അവസ്ഥ കേട്ടിട്ട്.
കവിത അവളുടെ അടവ് എടുക്കാൻ തുടങ്ങി സ്റ്റെല്ല യോട്.
“മിസ്റ്റർ സ്റ്റെല്ല ജോൺ.
ഇനി നിന്റെ പേരിൽ ജോൺ വേണ്ടാ. കവിത എന്ന് ഇട്ടോ സ്റ്റെല്ല കവിത.
എങ്ങനെ ഉണ്ടാടി കൊള്ളാമോ.
നിനക്ക് ഇഷ്ടം ആയോ ”
ഞങ്ങൾ എല്ലം ചിരിച്ചു.
“ഉം ”
എന്ന് സ്റ്റെല്ല പറഞ്ഞു.
“അതേ ഇവിടത്തെ രാജ്ഞി ആണ് ഞാൻ.
ദേ നിക്കുന്ന രായവിന്റെ.
സോ എനിക്ക് പ്രയോരിറ്റി വേണം മിസ്റ്റർ സ്റ്റെല്ല ”
അവളുടെ ആ പറച്ചിൽ വീണ്ടും ഒരു ചിരി പാടർത്തി. അവളുടെ മുഖത്ത് ചിരി ഉദിച്ചു കഴിഞ്ഞിരുന്നു.