“അവളുടെ പേരെന്താന്നാ പറഞ്ഞെ” അവന്റെ കൂട്ടുകാരന്‍ ചോദിക്കുന്നത് ഞാന്‍ കേട്ടു.
“സന്ധ്യ”
“ഹോ, ഊക്കന്‍ പേര്. ആ പേര് കേട്ടാല്‍ത്തന്നെ അണ്ടി പൊങ്ങും. അവള്‍ടെ വീട് എവിടാടാ”
“..വീട് എവിടാണെന്ന് അറിയില്ലടാ. ഞാനത് ചോദിച്ചില്ല”
“ഛെ, ഇത്രനേരം സംസാരിച്ചിട്ടും നീ അതെന്താ ചോദിക്കാഞ്ഞത്”
“രണ്ടാമത്തെ തവണയല്ലേ കാണുന്നത്. അങ്ങനെ ചാടിക്കയറി ചോദിച്ചാല്‍ ചിലപ്പോള്‍ അവള്‍ക്ക് സംശയം തോന്നിയാലോ. പെണ്ണുങ്ങള്‍ക്ക് നമ്മള്‍ നല്ല ഡീസന്റ് ആണെന്ന് തോന്നിയാലേ ഊക്കാന്‍ തരൂ”
രണ്ടുപേരും അതുപറഞ്ഞു ചിരിക്കുന്നത് കണ്ടപ്പോള്‍ എന്റെ രക്തം തിളച്ചു. എന്റെ ഏട്ടന്റെ ഭാര്യയെപ്പറ്റിയാണ് നായിന്റെ മോന്മാര്‍ അവരാധിച്ച വര്‍ത്തമാനം പറയുന്നത്.
“എന്നാലും കിട്ടുമോടാ അവളെ?”
“കിട്ടാതെ എവിടെ പോകാന്‍? അവളല്ല അവളുടെ അമ്മേ വരെ കിട്ടും. അടുത്ത തവണ ഞാനവളുടെ ഫോണ്‍ നമ്പര്‍ വാങ്ങും. എല്ലാ മാസോം നാലാം തീയതിയോ അഞ്ചാം തീയതിയോ ആണ് ബാങ്കില്‍ വരുന്നതെന്ന് ഞാന്‍ ചോദിക്കാതെതന്നെ അവള്‍ പറഞ്ഞത് എന്തിനാനെന്നാ നിന്റെ വിചാരം?”
എനിക്കത് വിശ്വസിക്കാനായില്ല. ചേച്ചി ഇവനോട് അങ്ങനെ പറഞ്ഞോ?
“നിന്നെ ഇനീം കാണാന്‍. ഹോ നിന്റെ ഒടുക്കത്തെ ഭാഗ്യം. എന്നാലും എങ്ങനാടാ അളിയാ നീ അവളുമായി പരിചയപ്പെട്ടത്?”
എന്റെ മനസ്സ് ജാഗരൂകമായി. എനിക്കും അറിയേണ്ടിയിരുന്നത് അതുതന്നെ ആയിരുന്നു.
“ഭാഗ്യം പല രൂപത്തിലാടാ അളിയാ വരുന്നത്. നാലഞ്ച് ദിവസം മുമ്പ് അവള്‍ ജാബീറിന്റെ കഫെയില്‍ വന്നിരുന്നു; എന്നെ അവിടെ ഇരുത്തിയിട്ട് അവന്‍ വീട്ടിലോട്ടു പോയ സമയത്ത്. അപ്പൊ അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല ചില ഡോക്യുമെന്‍റുകള്‍ സ്കാന്‍ ചെയ്ത് ഗള്‍ഫിലേക്ക് അയയ്ക്കാനാണ് അവള്‍ വന്നത്. അവനില്ലാത്ത കൊണ്ട് ഞാനാ എല്ലാം ചെയ്തുകൊടുത്തത്. അന്ന് ഞാനവളുടെ മുമ്പില്‍ ഭയങ്കര മാന്യനായി അഭിനയിച്ച് കാശ് ഒന്നും മേടിക്കാതാ പറഞ്ഞു വിട്ടത്. നഷ്ടം ആ മൈരനല്ലേ; എനിക്കാണേല്‍ ഒത്താല്‍ ഒരു പൂറും. അങ്ങന ഒന്ന് പരിചയപ്പെട്ടതാ. പിന്നെ അവളെ കാണാന്‍ പറ്റും എന്ന് ഞാന്‍ പോലും ചിന്തിച്ചിരുന്നില്ല. പക്ഷെ ഇന്ന് എന്നെ കണ്ടപ്പോള്‍ അവളാണ് കൈ കാണിച്ച് നിര്‍ത്തി സംസാരിച്ചത്”