അങ്ങനെ കൃത്യതയോടെ കാര്യങ്ങളെല്ലാം നടന്നു പോക്കൊണ്ടിരുന്ന സമയത്തായിരുന്നു ആ നവംബർ എട്ടാം തിയ്യതി അത് സംഭവിച്ചത്.
500ന്റെയും 1000ന്റെയും നോട്ടുകൾ നിരോധിച്ചിരിക്കുന്നു!!!
അതിൽ അടികിട്ടിയ കൂട്ടത്തിലെ ഒരാളായിരുന്നു അവരുടെ സാറും. ഒരു 15 ദിവസത്തിനുള്ളിൽ തന്നെ വില്ല പ്രോജക്ടിന്റെ വർക്ക് നിർത്തിവെക്കേണ്ടിവന്നു. അതിൽപിന്നെ വിഷ്ണുവിന് സൈറ്റിൽ പോവേണ്ടി വന്നില്ല. അവൻ മുഴുവൻ സമയവും ഓഫിസിൽ തന്നെ ആയി. ഓഫിസിൽവരുന്ന വർക്കുകൾ ചെയ്തങ്ങനെ ഇരിക്കും. എന്നാലും ധാരാളം ഒഴിവുസമയം കിട്ടാറുണ്ട്. അവൻ 5 മണിക്കുതന്നെ ഇപ്പോൾ ഇറങ്ങാറുണ്ട്. സീനിയർ സ്റ്റാഫാണെങ്കിൽ ഇപ്പോ 3 മണി ആവുമ്പോളേക്കും സൈറ്റിലേക്ക് എന്നും പറഞ്ഞു ഓഫീസിൽനിന്നും മുങ്ങും. സാറാണെങ്കിൽ വല്ലപ്പോഴും മാത്രമേ ഓഫീസിൽ ഇപ്പോ വരാറും ഉള്ളൂ. വന്നാൽ കാശിന്റെ പ്രശ്നം തന്നെ പറയാനെ എല്ലാർക്കും നേരം കിട്ടുള്ളൂ. അതുകൊണ്ടുതന്നെ നൈസ് ആയിട്ട് സാറ് മുങ്ങി നടക്കുവാണ്.
ഉച്ചക്ക് 1 – 2 ആണ് സാധാരണ ഭക്ഷണസമയം. ഇപ്പൊ അത് 12:30 – 2:30 എന്നായി മാറി. മാറി എന്നല്ല മാറ്റി എന്നുവേണം പറയാൻ. ഇടക്ക് പലരും ഡൈനിങ്ങ് റൂമിൽ പോയിരുന്നു ഉറക്കമൊക്കെ തുടങ്ങി.
അങ്ങനെ ഒരു ദിവസം നമ്മുടെ കഥാനായകൻ രാവിലെ വീട്ടിൽനിന്നും ഓഫിസിലേക്കിറങ്ങി. പെങ്ങളെ കോളേജിൽ കൊണ്ടുവിടാനുള്ളകാരണം അവൻ അല്പം നേരത്തെ ഇറങ്ങിയിരുന്നു. അങ്ങനെ പെങ്ങളെ കൊണ്ടുവിട്ടു വരുന്ന വഴിക്കാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. അവനാകെ നനഞ്ഞു. എന്തായാലും നനഞ്ഞു. 5 മിനിറ്റുകൂടേ ബൈക്ക് ഓടിച്ചാൽ ഓഫീസെത്തും. അങ്ങനെ അവൻ ഓഫീസിലെത്തി. ആരും വന്നിട്ടുണ്ടായിരുന്നില്ല. 8:10 ആയിട്ടേയുള്ളൂ. എല്ലാവരും വരണമെങ്കിൽ 9 മണി ആവണം. അവൻ വേഗം ചാവിയെടുത്തുകൊണ്ട് ഓഫിസ് തുറന്നു. വേഗം ഉള്ളിലോട്ട് പോയി ബാഗ് വെച്ചുകൊണ്ട് നേരെ ഡൈനിങ്ങ് റൂമിൽ പോയി ഡോർ വേഗം ചാരി ഷർട്ടൂരി വാഷ്‌ബേസിനിലേക്ക് പിഴിഞ്ഞു. തുടർന്ന് ബെൽറ്റും പാന്റും ഊരി ജീൻസായതിനാൽ പിഴിയാൻ ഇത്തിരി ബുദ്ധിമുട്ട് തോന്നി. പരമാവധി വെള്ളം കളഞ്ഞു. ശേഷം നനഞ്ഞു കുതിർന്ന ഷഡ്ഢി ഊരി. കുട്ടൻ തണുത്തു വിറച്ചു ചെറുതായിക്കൊണ്ട് ചുരുണ്ടുകൂടി കെടന്ന് ഉറങ്ങുവായിരുന്നു. അവനത് ശ്രദ്ധിക്കാൻ നിന്നില്ല. ഷഡ്ഢി നന്നായി പിഴിഞ്ഞ്കൊണ്ടിരിക്കുമ്പോഴാണ് ഡൈനിങ്ങ് റൂമിന്റെ ഡോർ തുറന്നുകൊണ്ട് അവൾ വന്നത്.
.
.
.
ചിപ്പി