ഉള്ളതുകൊണ്ട് മാത്രം അതിൽ എത്താതെ… അഭിമാനം ഓർത്തു വീട്ടിൽ നിന്നുപോയി ജോലിക്കൊപ്പം പുറത്തായി താമസം.
വളയം പിടിക്കുന്ന ജോലിയോടായിരുന്നു എന്നും താല്പര്യം. കറങ്ങികറങ്ങി ആ ജോലിയുമായി ഒടുവിൽ സിനിമാഫീൽഡിൽ എത്തി. രണ്ടും ഇഷ്‌ട വിഷയങ്ങളായിരുന്നതുകൊണ്ട് അവിടെത്തന്നെ അങ്ങ് നിന്നു. എല്ലാവര്ക്കും എന്നെ ഇഷ്‌ടമായി, എല്ലാവരുടെയും പ്രീതി പിടിച്ചടക്കി, അവിടെ കാർഡും മെമ്പറും മെമ്പർഷിപ്പുമൊക്കെ നേടി…സ്‌ഥിരം ആളായി. അവിടെ കിട്ടാത്തത് ഒന്നും ഇല്ലായിരുന്നു. കള്ളും, പെണ്ണും പണവും കൂട്ടുകാരും ഒക്കെ സുലഭം!. ദീപയെ പണ്ണാൻ കിട്ടാത്ത ദ്വേഷ്യത്തിന്, കിട്ടിയവളുമാരെ ഒക്കെ എടുത്തിട്ട് പണ്ണി വിധ്വെഷം തീർത്തു. എന്നെ അന്വേഷിച്ചു ആരുമാരും എത്തിയില്ല. പൂർണ്ണതന്ത്ര സ്വതന്ത്രവും സ്വച്ഛന്ദവുമായ എൻറെ ആ സ്വർഗ്ഗീയലോകത്തു സുഖിച്ചുല്ലസിച്ചു ഏകനായി ഞാൻ ആറുമാദിച്ചു വിഹരിച്ചു. എന്നെ നിയന്ത്രിക്കാനും ചോദ്യം ചെയ്യാനുമൊന്നും ആരും വന്നില്ല. ചേച്ചിമാര് മാത്രം വല്ലപ്പോഴും വിളിക്കും. കലച്ചേച്ചിക്ക് ആണെങ്കിൽ എൻറെ കാര്യമോർത്തു വലിയ വിഷമം. വീട്ടിലേക്ക് മടങ്ങാനൊക്കെ നിർബന്ധിക്കും…എല്ലാ കാര്യത്തിലും സമാധാനിപ്പിക്കാൻ ശ്രമിക്കയും ചെയ്യും. എല്ലാം കേട്ട് നിൽക്കും എന്നല്ലാതെ,ഞാൻ ഒന്നിനും വഴങ്ങാൻ നിന്നില്ല. അങ്ങനെ, ഒടുവിൽ….നിർബന്ധിച്ചു,നിർബന്ധിച്ചു സമ്മതം മൂളിയ ദീപ്‌തിയുടെ കല്യാണം നടത്താൻ വീട്ടുകാർ തയാറായി. തീയതിയൊക്കെ നിശ്ചയിച്ചു ചേച്ചി എന്നെ ഫോൺ വിളിച്ചു, ഉറപ്പായും കല്യാണത്തിനായി രണ്ട് ദിവസം മുന്നേ ചെല്ലണം എന്നൊക്കെ കരഞ്ഞു പറഞ്ഞു,അപേക്ഷിച്ചു വിളിച്ചു. അളിയൻറെ ഏതോ അടുത്ത ബന്ധത്തിൽപെടുന്ന , വിപിൻ എന്ന പേരുള്ള പയ്യനായിരുന്നു വരൻ. ഞാൻ ഒന്നും അന്വേഷിക്കാൻ പോയില്ല. എല്ലാം ”എസ് ”മൂളി കേട്ടു. ചേച്ചിയോടോ ദീപയോടോ ഒരു അസ്വാരസ്യവും ഇല്ലായിരുന്നെങ്കിലും തന്തപ്പിടിയോടുള്ള ദേഷ്യം കാരണം ഞാൻ ചലിച്ചില്ല. കല്യാണവും കാര്യങ്ങളും എല്ലാം കഴിഞ്ഞു, കാലങ്ങൾ നീണ്ടു പോയി….
ദീപ്‌തി വിവാഹം കഴിച്ചു പോയശേഷം ചേച്ചി നിർബന്ധിച്ചു ഞാനവിടെ ഒന്നുരണ്ട് തവണ പോയി…അതും അളിയൻ അവിടില്ലാത്ത സമയത്തു മാത്രം.ചേച്ചി കുറെ കരയുകയും പറയുകയും ഒക്കെച്ചെയ്തു…പതം പറഞ്ഞു, പരിതാപം അറിയിച്ചു. ഒക്കെത്തിനും ഞാൻ ‘സാരമില്ല’…എന്നറിയിച്ചു, മാപ്പപേക്ഷകൾ സ്വീകരിച്ചു ചേച്ചിയെ സമാധാനിപ്പിച്ചു. നല്ല അനുനയത്തിൽ ആയശേഷം അവൾ എന്നോട് അവിടെ താമസിച്ചു ജോലിക്ക് പോയിവരാൻ അപേക്ഷിച്ചു. വല്ലപ്പോൾ മാത്രം അളിയൻ വരാറുള്ള ആ വീട്ടിൽ ചേച്ചിക്ക് ഒപ്പം മാത്രം കഴിയാൻ എനിക്ക് തീരെ താൽപര്യമില്ലായിരുന്നു. ഞാൻ സ്നേഹപൂർവ്വം ക്ഷണം നിരസിച്ചു മടങ്ങി. എങ്കിലും പശ്ചാത്താപത്താൽ അലിവ് വന്ന്, ചേച്ചി എന്നോട് പുലർത്തി തുടങ്ങിയ അഗാധമായ സ്നേഹത്തിലും അടുപ്പത്തിലും മനസ്സലിഞ്ഞ ഞാൻ എപ്പോഴും ചേച്ചിയോട് ഫോൺ വിളി പതിവാക്കുകയും സമയം കിട്ടുമ്പോഴൊക്കെ ചേച്ചീടെ വീട് സന്ദർശിക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. ദീപ്‌തി വീട്ടിലേക്ക് വരുന്ന പതിവില്ലെന്ന് ചേച്ചിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു. അവളെ വീണ്ടും കാണാനുള്ള മനസ്സും എനിക്കശേഷം ഉണ്ടായിരുന്നില്ല. ആ ഉറപ്പിലായിരുന്നു ഞാനങ്ങോട്ട് പോകാൻതന്നെ കാരണവും. ഇടക്ക് അവധിക്ക് വീട്ടിൽ വരുന്ന ദിവ്യയെ മാത്രം കണ്ട് മടങ്ങി. വീട്ടുകാരുമായുള്ള പിണക്കങ്ങളും ഇതുപോലെ