പിടിച്ചുവാങ്ങാൻ ആയിരിക്കും അവളുടെ ഇതിന് പിന്നിൽ പ്രവർത്തിച്ച ചേതോവികാരം എന്നെനിക്ക് വളരെവേഗം മനസ്സിലായി. മകളെ കടന്ന്, ഞാൻ അകത്തു അമ്മയുടെ, എൻറെ ചേച്ചീടെ അടുത്ത് ചെന്നപ്പോഴേക്കും…പട പേടിച്ചു പന്തളത്തു ചെന്നപോലെ ആയി….കടിച്ചതിലും വലുത് ദാണ്ടെ മാളത്തിൽ !. ദീപ്തിയെകണ്ട് വണ്ടറടിച്ചപോലെ അല്ല, ഒറ്റനോട്ടത്തിൽതന്നെ ചേച്ചിയെ കണ്ടുഞാൻ ശരിക്കും ഞെട്ടിപ്പോയി !. അത്രക്ക് കാമോദ്ദീപനം ഉണ്ടാക്കുന്ന ദൃശ്യം ആയിരുന്നു അത്. കലേച്ചി, സാധാരണ വീട്ടിൽ ധരിക്കുന്ന വസ്ത്രത്തിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി…വളരെ കട്ടികുറഞ്ഞ ഒരുഇളംനീല മാക്‌സി. അതിൽ അവരുടെ അടിപാവാട മാത്രമല്ല, അവർ അടിയിൽ ഇട്ടിരിക്കുന്ന കറുത്ത ബ്രൈസിയർ വരെ നന്നായി തെളിഞ്ഞുകാണാം. അന്ന് ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ചേച്ചി അങ്ങനൊരു വേഷമിട്ട് വീടിനുള്ളിൽ നിൽക്കുന്നത് ഞാൻ കാണുന്നത്. അതിലൂടെതന്നെ എനിക്കനുഭവപ്പെട്ടു വന്ന സംശയങ്ങളിൽ പലതും ” ശരി തന്നെ” എന്ന് എനിക്ക് തീർത്തും വിശ്വസിക്കേണ്ടി വന്നു.ദീപ്‌തിയെ കണ്ടപോലല്ല, ചേച്ചിയെ ഒറ്റനോട്ടം കണ്ടപ്പോഴേ എൻറെ ശരീരമെല്ലാം പെരുത്ത്, ആകെ കമ്പിയടിച്ചു വല്ലാതായി. എന്തായാലും കാണാൻകിട്ടിയ അവസരം ഞാനൊട്ടും പാഴാക്കിയതുമില്ല, ചേച്ചിയോട് പോയ വിവരങ്ങൾ കൈമാറുമ്പോഴും…കഴിവിൻറെ പരമാവധി ഞാനതെല്ലാം പരക്കെ നോക്കിനിന്നു ആസ്വദിച്ചു, കമ്പി കൊടുമ്പിരി കൊണ്ടു.
അങ്ങനെ…സന്തോഷവും,കളിയും ചിരിയും തമാശപറച്ചിലും ഒക്കെയായി പതിവുപോലെ ആഹ്ളാദത്തിൻറെ മണിക്കൂറുകൾ കൊഴിഞ്ഞുപോയി. രാത്രി, പതിവ്പോലെ വളരെനേരത്തെ അത്താഴംകഴിച്ചു, വീടിനുള്ളിൽ ഞങ്ങളെല്ലാവരും ഒരുമിച്ചൊത്തുകൂടി. പതിവീന്ന് വ്യത്യസ്തമായി അന്നെന്തോ ചേച്ചീടെ ബെഡ്‌റൂമായിരുന്നു ഞങ്ങളുടെ സഭാസ്‌ഥലം. സഭയുടെ തുടത്തിൽ…അന്നത്തെ യാത്രയെക്കുറിച്ചു ചേച്ചീടെ ചോദ്യങ്ങൾക്ക്, അന്നുനടന്ന കാര്യങ്ങളുടെ എല്ലാമൊരു വിശദരൂപം ഞാനവർക്കുമുന്പിൽ പകർന്നുനൽകി. അതിനെതുടർന്നാവാം…അന്നത്തേയും സഭയിലെ ചർച്ചാവിഷയം ദീപ്‌തിക്കുട്ടീടെ പ്രശ്നങ്ങളിൽ തന്നെ ഉടക്കിനിന്നു. കഴിഞ്ഞദിവസങ്ങളിൽ നിന്ന് അതിനുവന്ന മാറ്റം പക്ഷേ, ദീപക്കുട്ടീടെ സ്വഭാവരീതിയിലായിരുന്നു. തലേദിവസം വളരെ ” ഇമോഷണൽ” ആയി പ്രതികരിച്ച അവൾ, അന്ന് തീർത്തും അക്ഷോഭ്യയായിരുന്നു എന്നുമാത്രമല്ല, വളരെ വളരെ പ്രസന്നവതിയും ആയിരുന്നു. അത് അവളുടെ മുന്നിൽ ഞങ്ങക്കെന്തും തുറന്നു സംസാരിക്കാനുള്ള മുഴുവൻ സ്വാതന്ത്ര്യവും അനുവദിച്ചു തന്നു . വക്കീലാഫീസിലെ കാര്യങ്ങളെക്കുറിച്ചുള്ള എൻറെ സംസാരമദ്ധ്യേ ചേച്ചിക്ക് വന്നൊരു സംശയം ഇതായിരുന്നു. ചേച്ചി അത് ചോദിച്ച രൂപം ഏതാണ്ട് ഇങ്ങനെയായിരുന്നു.
” ദീപയുടെ കാര്യം ഒടുക്കം വക്കീലിന് വിശ്വാസമായോ ?…”