ഉറപ്പാണോ.. അരുൺ ചോദിച്ചു…
ഹം…. നീതു നാണത്താൽ മുഖം കുനിച്ചു…
എന്ന എനിക്ക് ഇപ്പോ ഒരു ഉമ്മയെങ്കിലും വേണം ….
ചേട്ടാ…. എഴുന്നേൽക്ക്… എല്ലാം വന്നിട്ട്…
അരുൺ ബലമായി നീതുവിനെ പിടിച്ചു… മുഖം അടുപ്പിച്ചു….
ഹോ.. എന്തൊരു നാറ്റം… പോയി ബ്രഷ് ചെയ്തെ…നീതു കണ്ണിൽ നോക്കാതെ പറഞ്ഞു….
നീ കണ്ണടച്ച് കിടക്കുമ്പോ…. നിന്റെ അവിടൊക്കെ നക്കി കുടിക്കുമ്പോ… നിനക്ക് നാറ്റം ഒന്നും ഇല്ലല്ലോടി …
ഒന്ന് പോ ചേട്ടാ… നീതു രക്ഷപ്പെടാൻ ശ്രമിച്ചു…
പെട്ടെന്ന് തന്നെ അരുണിന്റെ പുതപ്പ് നീതു വലിച്ചെടുത്തു..
അരുണിന് എഴുന്നേൽക്കാതെ മറ്റ് വഴി ഇല്ലന്നായി ….
എഴുന്നേറ്റ അരുണിനെ തള്ളി നീതു ബാത്തുറൂമിൽ കൊണ്ടാക്കി…
ടി ആ ചായ ഇങ്ങേടുക്ക്… ബാത്‌റൂമിൽ നിന്നും അരുൺ വിളിച്ചു…
നീതു ചായ എടുത്ത് കൊടുത്തു
ചേട്ടാ ബ്രേക്ക്fast നമ്മൾക്ക് പുറത്തെന്ന് കഴിക്കാമെ… നീതു വിളിച്ചു പറഞ്ഞു…
ശരിയെന്നു അരുൺ മറുപടി പറഞ്ഞു….
രണ്ടാളും 6.15 ന് അവിടെന്ന് കാർ സ്റ്റാർട്ട് ചെയ്തു.
കഴക്കൂട്ടത്തു നിന്ന് breakfast കഴിച്ചു…
കൃത്യം 9 മണിക്ക് ആറ്റിങ്ങൽ എത്തി…
അവിടെ എത്തിയ ഉടൻ ലിസ്റ്റ് നോക്കി കൂടെ ജോലി ചെയ്യുന്നവരുടെ ഫോൺ നമ്പറുകൾ നീതുവും അരുണും സേവ് ചെയ്തു. പ്രിസൈഡിങ് ഓഫീസർ ഒരു ലേഡീ ആയിരുന്നു. ഉഷ കുമാരി എന്നാണ് പേര്. അരുൺ പറഞ്ഞതനുസരിച്ചു നീതു പ്രിസൈഡിങ് ഓഫീസറെ ഫോണിൽ വിളിച്ചു. ഗൗരവത്തിൽ ആണ് മാഡം സംസാരിച്ചത്. മേഡം നിൽക്കുന്ന ലൊക്കേഷൻ എനിക്ക് ഫോണിൽ പറഞ്ഞു തന്നു. നീതു അരുണിനോട് പറഞ്ഞിട്ട് അങ്ങോട്ട് പോയി. കണ്ടാൽ ദേഷ്യക്കാരിയുo കറുപ്പും ഭീകരി എന്നൊക്കെ തോന്നുമെങ്കിലും സംസാരിച്ചു തുടങ്ങിയപ്പോൾ തോന്നി ഇത്രേം പാവം ആയിരുന്നോ മേഡം എന്ന്. നെടുമങ്ങാട് ആണ് മാഡത്തിന്റെ വീട്. നീതുവിനെ മോളെ എന്നാണ് വിളിച്ചത്. നീതുവിന്റെ പ്രായത്തിൽ അവർക്കു ഒരു മോള് ഉണ്ടെന്നും പറഞ്ഞു. അപ്പോഴേക്കും മറ്റ് രണ്ടുപേരും മേഡത്തെ ഫോൺ ചെയ്തിട്ടു അവിടേക്ക് വന്നു. നമ്മൾ എല്ലാവരും പരസപരം പരിചയപ്പെട്ടു. മറ്റ് രണ്ട് പേരിൽ ഒരാൾ ഏന്നെപ്പോലെ ടീച്ചർ ആയിരുന്നു പേര് ദിവ്യ, വീട് പേരൂർക്കട. മറ്റെയാൾ ഒരു ബാങ്ക് ജീവനക്കാരൻ പേര് രാജീവ്, വീട് പാറശ്ശാല. നമ്മൾ എല്ലാവരും സംസാരിച്ചു നല്ല കൂട്ടായി. ഉഷ മേഡം ആറോ എഴോ എലെക്ഷൻ ഡ്യൂട്ടി ചെയ്തിട്ടുണ്ട്. ദിവ്യയുടെ രണ്ടാമത്തെ ഡ്യൂട്ടി. ഞാനും രാജീവും ആദ്യമായിട്ടും ആണ്. മേഡത്തിനു ഡ്യൂട്ടിയിൽ നല്ല എക്സ്പീരിയൻസ് ആയിരുന്നു. അതുകൊണ്ട് നീതുവിനോട് ടെൻഷൻ ഒന്നും വേണ്ടെന്നും പറഞ്ഞു. അവർ ഒരു സെൽഫിയും എടുത്ത് നാലുപേരുടെയും ഒരു whatsap ഗ്രൂപ്പും അപ്പോൾ തന്നെ ഉണ്ടാക്കി. നീതു ആ സെൽഫി സ്റ്റാറ്റസ് ഇട്ടിട്ട്, Feeling relaxed എന്ന് അടിക്കുറിപ്പും എഴുതി. നീതു അവിടെ സംസാരിച്ചു നിന്നപ്പോൾ അരുൺ ദൂരെ നിന്ന് ചിരിച്ചുകൊണ്ട് അങ്ങോട്ട് വന്നു. സ്റ്റാറ്റസ് കണ്ടിട്ടാണ് ആ ചിരിയെന്ന് നീതുവിന് മനസ്സിലായി. നീതു എല്ലാവരെയും അരുണിന് പരിചയപ്പെടുത്തി. എല്ലാവരോടും യാത്ര പറഞ്ഞ് അവിടെന്നു