അരുണിന് നീതുവിനെ വലിയ ഇഷ്ടമാണ്. നീതുവിന്റെ ഒരു കാര്യത്തിനും ഒരു കുറവും അരുൺ വരുത്തിയിട്ടില്ല. അവരുടെ ദാമ്പത്യമൊക്കെ വളരെ സന്തോഷം നിറഞ്ഞതായിരുന്നു. കുട്ടികൾ ഇപ്പോൾ വേണ്ടന്നാണ് അരുണും നീതുവും ആദ്യത്തെ ദിവസം തന്നെ തീരുമാനിച്ചിരുന്നു. പകുതി വഴിക്ക് ഡ്രൈവിംഗ് നിർത്തുകയോ സുരക്ഷിത ദിവസം നോക്കി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ആണ് അവർ ചെയ്യുന്നത്. കോണ്ടം അവർക്ക് ഒരുപോലെ താല്പര്യം ഇല്ലായിരുന്നു. ആദ്യ നാളുകളിൽ എന്നും രാത്രിയും രാവിലേയും അവർ സെക്സ് ചെയ്യുമായിരുന്നു.
നീതു അരുണിൽ വളരെ സംതൃപ്ത ആയിരുന്നു. ഇപ്പോൾ സെക്സിന്റെ എണ്ണത്തിന് കുറവ് വന്നിട്ടുണ്ടെങ്കിലും നീതുവിന് മൂഡ് തോന്നുമ്പോൾ ഒന്നും അരുൺ നിരാശപ്പെടുത്തിയിട്ടില്ല. നീതുവിന്റെ മൂഡ് മനസ്സിലാക്കാൻ അരുണിന് പ്രത്യാക കഴിവ് ഉള്ളതായി നീതു പറയുമായിരുന്നു
അരുണിന്റെ അമ്മ സുഭദ്രയെ നീതു മാമി എന്നാണ് വിളിക്കുന്നത്. പണ്ടുമുതലേ അങ്ങനെ വിളിച്ചു ശീലിച്ചത് ഇപ്പോ മാറ്റാൻ കഴിയുന്നില്ല. കല്യാണ ശേഷം അമ്മയെന്നു വിളിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും വന്നു കയറിയ ദിവസം ആദ്യമായി മാമി എന്നാണ് വിളിച്ചത്. പിന്നെ അതിങ്ങ് തുടരുന്നു. സുഭദ്രയ്ക്ക് വയസ്സായി. അതിന്റെതായ ആരോഗ്യ പ്രശനങ്ങൾ എല്ലാം ഉണ്ട്. വീട്ടു ജോലികൾ എല്ലാം നീതുവും അരുണിമയും കൂടിയാണ് ചെയുന്നതത്.
അങ്ങനെ ലൈഫ് ഹാപ്പി ആയി പോകുമ്പോൾ ആണ് നീതുവിനെ ഏപ്രിൽ 6 ന് നടക്കുന്ന ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഇലക്ഷൻ ഡ്യൂട്ടി വളരെ റിസ്കി ആണെന്നും ജോലി വരെ നഷ്ടപ്പെടാൻ സാഹചര്യം ഉണ്ടാകും എന്നൊക്കെയുള്ള കേട്ടറിവ് മാത്രമേ നീതുവിന് ഉണ്ടായിരുന്നുള്ളു. ഇലക്ഷൻ ബൂത്തിൽ അടി നടക്കുമോ .. തനിക്ക് പരിക്ക് പറ്റുമോ…ജോലി നഷ്ടപ്പെടുമോ ഇതൊക്കെ യായിരുന്നു നീതുവിന്റെ മെയിൻ ടെൻഷൻ. ഇലക്ഷൻ ഡ്യൂട്ടി ജീവിതത്തിലെ വലിയൊരു ടെൻഷൻ ആയി മാറി. ഡ്യൂട്ടി ഒഴിവാകാൻ അരുൺ സംഘടന വഴി നന്നായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നീതുവിന്റെ ടെൻഷൻ അവരുടെ ദാമ്പദ്യത്തെയും ബാധിച്ചു. എന്നും ഹാപ്പി whatsapp സ്റ്റാറ്റസുകൾ മാത്രം ഇട്ടിരുന്ന നീതുവിന്റെ whatsapp സ്റ്റാറ്റസുകൾ പിന്നെ sad മോഡ് ആയി.
ഡ്യൂട്ടി അറിഞ്ഞത് മുതൽ നീതുവിന് സെക്സ് ചെയ്യാനും താല്പര്യം ഇല്ലാതായി. കല്യാണത്തിന് ശേഷം ആദ്യമായാണ് ഇത്രേം നാൾ അവർ ബന്ധപ്പെടാതെ കഴിയുന്നത്. അരുൺ നീതുവിനെ പറഞ്ഞു മനസ്സിലാക്കാൻ ആവതു ശ്രമിച്ചു. ഒടുവിൽ നീതു മാൻസികമായി ഡ്യൂട്ടി ചെയ്യാൻ തയ്യാറെടുത്തു. എന്നാലും മനസ്സിൽ വല്ലാത്ത ഭയം ഉണ്ടായിരുന്നു. പി.ജി. മുതൽ കോളേജ് ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന നീതുവിന് ഇപ്പോൾ രണ്ട് ദിവസം അരുണിനെ പിരിഞ്ഞിരിക്കുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു. പോളിംഗ് ബൂത്തിൽ സുരക്ഷിതായി 2 ദിവസം താമസിക്കാൻ കഴിയുമോ… എങ്ങനെ ബാത്‌റൂമിൽ പോകും… അതിനുള്ള സൗകര്യം അവിടെ ഉണ്ടാകുമോ.. ഭക്ഷണമൊക്കെ കഴിക്കാൻ കിട്ടുമോ… കൂടെ ഡ്യൂട്ടിക്ക് വരുന്നവരുടെ സ്വഭാവം എങ്ങനെ ആയിരിക്കും എന്നൊക്കെയുള്ള ചിന്തകൾ നീതുവിനെ അലട്ടികൊണ്ടേ ഇരുന്നു.