സ്റ്റഡി ലീവ് തുടങ്ങിയപ്പോഴേ ഞാൻ അമ്മ വീട്ടിലേക്കു വിട്ടുപിടിച്ചു. പിറ്റേന്ന് മുതൽ പഠിക്കേണ്ട പുസ്തകവും എടുത്തു ഫൗണ്ടറിയിലെ കുടുസു ആപ്പീസിന്റെ ഉള്ളിൽ തമ്പടിച്ചു.
ദർശനേ സുഖം.
ഇടക്കൊക്കെ ആലയിലെ പണി നോക്കി നിൽക്കും. വിറകും മെറ്റലുമൊക്കെ കുനിഞ്ഞെടുക്കുമ്പോ സരസമ്മയുടെ ആ കുണ്ടികൾ എന്റെ മുന്നിൽ നാല് മണി പൂവ് പോലെ വിടരും.
അപ്പൊ ഇതിനെയാണ് “കുതിര ചന്തികൾ” എന്ന് കമ്പി പുസ്തകങ്ങളിൽ വിശേഷിപ്പിക്കുന്നത്.
ഫന്റാസ്റ്റിക്ക്.
സരസമ്മയുടെ ഭൂമിശാസ്ത്രം നോക്കി ഞാൻ ദിവസവും രണ്ടു വീതം വാണങ്ങൾ പ്രിതൃ ആത്മാക്കള്ക്കു സമർപ്പിച്ചുകൊണ്ടിരുന്നു. ഒരെണ്ണം രാവിലെ പതിനൊന്നു കഴിഞ്ഞും, അടുത്തത് ഉച്ചക്ക് മൂന്നര നാലിന്റടുത്തും.
ഇടയ്ക്കു ഞാൻ അറിയാത്തവണ്ണംപോലെ അവരെ ഒന്ന് മുട്ടിയൊക്കെ നോക്കി. വലിയ ഭാവവ്യത്യാസമൊന്നും ഇല്ല. അവര് ശ്രദ്ധിച്ചൊന്നു തന്നെ സംശയമാ.
തിരികെ പോയി പരീക്ഷ എഴുതി. പഠിക്കാനൊക്കെ ലൈബ്രറിയിൽ പോകുമ്പോൾ ലഘു വായന സെക്ഷനിലൊക്കെ ഞാൻ ഒന്ന് പരതി; “നാല്പതുകാരിയെ എങ്ങനെ വളക്കാം” എന്ന് വല്ല പുസ്തകവും ഇനി ഉണ്ടെങ്കിലോ?
അങ്ങനത്തെ പുസ്തകം ഇല്ല.
ഞാൻ വായിച്ച കൊച്ചു പുസ്തകളും പരദൂഷണ മാഗസീനുകളും മുഖവിലക്കെടുത്തു അവരുടെ അടുത്ത് ചെന്നാൽ അവരെന്റെ മോന്ത പിടിച്ചു കനലിൽ ഉരക്കും. കരിഞ്ഞ മോന്തയും വെച്ച് നടക്കാൻ ഭയങ്കര പാടാ.
അവസാനത്തെ പരീക്ഷയുടെ മുൻപത്തെ ഞായറാഴ്ച അമ്മാവന്റെ ഫോൺ വന്നു.
ആലയിൽ ഉരുക്കിയ ലോഹം സഹായി ചെക്കൻ എടുത്തോണ്ട് പോകുമ്പോൾ കാലുതെറ്റി. പൊള്ളലോന്നും പറ്റിയില്ല. ചെക്കൻ വീപ്പയിലെ വെള്ളം മറിച്ചു കനലിൽ ഇട്ടു. പുക ശ്വസിച്ചു തങ്കച്ചൻ ആശുപത്രിയിലായി. അങ്ങേർക്കു വലിവും ആസ്തമയും അല്ലേലും ഉണ്ട്.
പണി നിന്ന് പോയി. ചെക്കൻ പേടിച്ചു സ്ഥലം കാലിയാക്കി. ലോഹമെങ്ങാണും അവന്റെ കാലിലോ കയ്യിലോ വീണിരുന്നേൽ കത്തിപോയേനെ.
ആശുപത്രി ചെലവ് നോക്കാമെങ്കിൽ സരസമ്മ ആലയിൽ നിന്നോളം, വേറൊരു സഹായിയെ ഒപ്പിച്ചു കൊടുത്താൽ മതിയെന്ന് തങ്കച്ചൻ കണ്ടീഷൻ വെച്ചു.
ഇനിയിപ്പോ ആരാ ഉള്ളത്? ഞാൻ അന്ന് തങ്കച്ചൻ സഹായിക്കു കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന നേരത്തു അവിടുള്ളോണ്ടാണ് എന്നെ വിളിച്ചത്.
മനസ്സിന്റെ ചേറിൽ ഒരു താമര തണ്ട് ഇറങ്ങി.
“ഞാൻ വരണോ അമ്മാവാ?”
“നീ വന്നാ നന്നാവും ഹാഷീ. സരസമ്മ ഉരുക്കിക്കോളും. നീ സഹായിച്ചാൽ മതിയാകും.”
താമര തണ്ടിൽ നിന്നും രണ്ടില തളിർത്തു.
“പരീക്ഷ വെള്ളിയാഴ്ച്ച തീരും ഞാൻ ശനി രാവിലെ അങ്ങെത്താം”
“അത് മതി മോനെ. എന്തായാലും തങ്കച്ചൻ ഒരുക്കിയ മെറ്റൽ സ്റ്റോക്ക് ഉണ്ട്.