വടക്കന്റെ വെപ്പാട്ടി 1 [Rachel Varghese]

Posted by

സംസാരങ്ങൾ ഒരുപാട് സന്തോഷം നൽകുന്നതായി എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.

അയാൾ എനിക്ക് ഒരുപാടു പുസ്തകങ്ങൾ പരിചയപ്പെടുത്തി. പലതും സ്ത്രി ശരീരത്തെയും അവളുടെ ആഗ്രഹങ്ങളെയും മനോഹരമായി വർണിക്കുന്ന കൃതികൾ. എനിക്ക് ഇതെല്ലാം വളരെ പുതിയ അനിഭവങ്ങൾ ആയിരുന്നു. അതൊക്കെ എന്റെ മനസ്സിൽ എന്തോക്കെയോ പുതിയ ചിന്തകൾ ഉണർത്തി. ഒരുപക്ഷെ ആദ്യമായിട്ടാവാം ആദിത്യ എന്നെ കാമത്തോടെ വാരിപുണരണമെന്നു ഞാൻ ആഗ്രഹിച്ചത്. എന്നാൽ അവനു ഇതിലൊന്നും ഒരു താല്പര്യവും ഇല്ല എന്ന് എനിക്ക് മനസിലായി. ഞാൻ എന്റെ ആഗ്രഹങ്ങൾ പാടെ ഉപേക്ഷിക്കുകയും ചയ്തു.

അങ്ങനെ ഇരിക്കെ ദീപാവലി ദിവസം അടുത്തു. അന്ന് നമുക്ക് ഒരുമിച്ചു പുറത്തു പോകണം, വേറെ പരിപാടി ഒന്നും പാടില്ലെന്നും ഞാൻ ആദിത്യയോട്‌ പറഞ്ഞു. അവൻ സമ്മതിച്ചു. അതിനിടക്ക് മനോഹൽ ജിയുടെ ഒരു മെസ്സേജ് എനിക്ക് കിട്ടി. ദീപാവലിക്ക് അയാളുടെ വീട്ടിൽ വരണം, കുടുംബമായിട്ടു ഡിന്നർ കഴിക്കാം എന്ന് പറഞ്ഞായിരുന്നു ആ മെസ്സേജ്. അന്നേ ദിവസം വേറെ ഒരു കാര്യമുണ്ടെന്നും പറഞ്ഞു ഞാൻ അത് നിരസിച്ചു. അയാൾ സാരമില്ല എന്നും പറഞ്ഞു. ദീപാവലിയുടെ തലേദിവസം ഞാൻ ആദിത്യയെ കണ്ടപ്പോൾ അവൻ പറഞ്ഞു അന്ന് വൈകുനേരം അവന്റെ ടീം മൈറ്സിന്റെ കൂടെ ഒരു ട്രിപ്പ് പോകുന്നു, നാലു ദിവസം കഴിഞ്ഞേ തിരികെ വരൂ എന്ന്…!! എനിക്ക് ദേഷ്യവും സങ്കടവും എല്ലാകുടി ഒരുമിച്ചു വന്നു…!! ഞാൻ എന്തോക്കെയോ അവനോട് വിളിച്ചു പറഞ്ഞു, അത് വലിയ വഴക്കിലാണ് അവസാനിച്ചത്. ഞാൻ റൂമിൽ തിരിച്ചു ചെന്ന് കുറെ നേരം കരഞ്ഞു. പെട്ടെന്ന് എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു. മനോഹർ ജി ആണ്. ഹാപ്പി ദീപാവലി ഇൻ അഡ്വാൻസ് എന്നാണ് മെസ്സേജ്. ഞാൻ അയാൾക്ക്‌ ഉടനെ തന്നെ മറുപടി അയച്ചു. ഞാൻ നാളെ താങ്കളുടെ കുടുംബവുമായിട്ടു ഡിന്നർ കഴിക്കാൻ വരാം എന്ന്.

അടുത്ത ദിവസം വൈകുന്നേരം ഏകദേശം 6 മണി ആയപ്പോൾ ഞാൻ കുളിച്ചൊരുങ്ങി. ഒരു സാരി എടുത്ത് ഉടുത്തു. ഡൽഹി മെട്രോയിൽ കയറി ചാന്ദ്നി ചൗക്ക് സ്റ്റേഷനിൽ ഇറങ്ങി. ദീപാവലി ആയതിനാൽ നിറയെ ആളുകൾ, എങ്ങും ആഘോഷങ്ങൾ, കച്ചവടക്കാർ, ബാന്റുമേളക്കാർ. ഇവരുടെ ഇടയിലൂടെ ഞാൻ മെല്ലെ നടന്നു. ഇടവഴിയിലൂടെ നടന്നു അയാളുടെ ഓഫീസിന്റെ മുന്നിലെത്തി. അതിന്റെ മുകളിലത്തെ രണ്ടാമത്തെ നിലയിലാണ് വീടെന്നു പറഞ്ഞിരുന്നു. ഞാൻ കാലങ്ങൾ പഴകിയ ആ പടികൾ കയറി ചെന്ന്. പഴയ ഒരു വാതിൽ, അതിന്റെ പുറത്തു ഇരുമ്പിന്റെ ഗ്രില്ലും ഇട്ടിട്ടുണ്ട്. ഞാൻ മെല്ലെ കാളിങ് ബെൽ അടിച്ചു. ഒരു 30 സെക്കന്റ് ആയിക്കാണും, വാതിൽ ആരോ മെല്ലെ തുറന്നു. ഇരുമ്പ് ഗ്രില്ലിന്റെ ഇടയിലൂടെ എനിക്ക് മനസിലായി അത് മനോഹർ ജി ആണെന്ന്. അയാൾ മെല്ലെ ആ ഗ്രില്ലും തുറന്നു. അന്ന് കണ്ട അതെ

Leave a Reply

Your email address will not be published. Required fields are marked *