അനന്തു രാധയുടെ അടുത്തേക്ക് വന്നു ചേർന്നു നിന്നു.
ഈ സമയം അവളുടെ ശ്വാസഗതി വേഗത്തിലായി മാറി.
അനന്തു അവളുടെ ഇടുപ്പിൽ കൈ ചേർത്തു വലിച്ചു.
രാധ ഒരിളം തെന്നൽ പോലെ അവന്റെ നെഞ്ചിലേക്ക് വന്നു പതിച്ചു.
രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു.
പയ്യെ അവന്റെ ഇരു കൈകളും നാഗങ്ങൾ ഇണ ചേരുന്ന പോലെ അവളുടെ ബ്ലൗസിന് പുറത്തൂടെ കൊരുത്തു.
അവന്റെ സ്പര്ശനത്തിലൂടെ രാധയുടെ മനസ് കെട്ടുകൾ പൊട്ടിച്ചു പട്ടത്തെ പോലെ പാറി നടന്നുകൊണ്ടിരുന്നു.
അവന്റെ വിയർപ്പ് മണം അവളെ ഒരുന്മാദാവസ്ഥയിൽ എത്തിച്ചു.
ഇടുപ്പിലൂടെ ഇഴഞ്ഞു നടന്ന അവന്റെ കൈകൾ അവളെ കൂടുതൽ ചുറ്റി വരിഞ്ഞു.
പയ്യെ അനന്തു മിഴികൾ പൂട്ടിക്കൊണ്ട് മുഖം രാധയ്ക്ക് നേരെ അടുപ്പിച്ചു.
അത് കണ്ടതും കൂമ്പിയടഞ്ഞ മിഴികളുമായി രാധ അവനോട് സഹകരിച്ചു.
ആ തൊണ്ടിപ്പഴങ്ങൾ കൊതിയോടെ നുണഞ്ഞെടുക്കാൻ തുനിഞ്ഞതും പൊടുന്നനെ അവരുടെ പുറകിൽ ഒരു സ്ഫോടന ശബ്ദം ഉണ്ടായി.
അതു കേട്ട് അനന്തുവും രാധയും ഭയത്തോടെ പരസ്പരം വിട്ടുമാറി.
അവിടെ അടുപ്പിൽ നിന്നും തീ ആളി കത്തുന്നതാണ് അവർ കണ്ടത്.
രാധ കിതച്ചുകൊണ്ട് നെഞ്ചിൽ കൈവച്ചു.
ആ തീജ്വാലയിലേക്ക് ഒരു നിമിഷം അനന്തുവിന്റെ നോട്ടം പാറിയതും പയ്യെ അവന്റെ കണ്ണുകൾ ചുവന്നു വന്നു.
പൊടുന്നനെ ശരം പോലെ അവൻ പുറത്തേക്ക് ഓടി പോയി.
രാധ പരിഭ്രമത്തോടെ വിറകുകൾ മാറ്റി വച്ചു എരിയുന്ന തീയുടെ കാഠിന്യം കുറച്ചു.
പുറത്തേക്ക് പോയ അനന്തുവിനെ അവൾ എത്തി നോക്കി.
പെട്ടെന്ന് എന്തോ തോന്നിയതും രാധ സംശയത്തോടെ മുണ്ടിനു പുറത്തൂടെ തുടയിടുക്കിലേക്ക് കൈ നീട്ടി.
അവിടെ നനവ് തിരിച്ചറിഞ്ഞതും അവളുടെ മുഖം പ്രസന്നമായി.
കവിളുകളിൽ ചുവന്ന രക്തം തളം കെട്ടി കിടന്നു.
ലജ്ജയോടെ രാധ വേഗം തന്നെ ടോയ്ലറ്റിലേക്ക് പോയി.
ചായക്കടയ്ക്ക് പുറത്തേക്ക് ഇറങ്ങി വന്ന അനന്തുവിന് തലയ്ക്കുള്ളിൽ വല്ലാത്തൊരു പെരുപ്പ് തോന്നി.
അവൻ തല തടവിയും കണ്ണുകൾ ചിമ്മി തുറക്കുകയും ചെയ്തു കൊണ്ടിരുന്നു.
ചെറുതായി തല കറങ്ങുന്ന പോലെ അവന് അനുഭവപ്പെട്ടു.
ഒപ്പം ശരീരത്തിലനുഭവപ്പെടുന്ന ക്ഷീണവും തളർച്ചയും.