നന്ദുട്ടിയും. എന്നിരുന്നലും അതിനെക്കുറിച്ച് ആരും തന്നെ ഒന്നും മിണ്ടിയില്ല. രണ്ടാളുടെയും മനസ്സിൽ അത് മൂകമായി താളം കെട്ടി നിന്നും. രണ്ടാളും അത് പുറത്തു കാണിക്കാതെ പരമാവധി സാധാരണ നിലയിൽ തന്നെ പെരുമാറി. സാധനങ്ങൾ ഒക്കെ എടുത്തു പാക്ക് ചെയ്യുന്നതിനിടക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മുട്ടിയപ്പോളും മുട്ടൻ പോയപ്പോളും ഒക്കെ സോറി പപ്പാ സോറി മോളെ എന്നൊക്കെ പറഞ്ഞു കുറച്ചു അങ്ങ് ഫോർമൽ ആയി രണ്ടുപേരും, അല്പം മുന്നേ വരെ കാണിച്ചു കൂട്ടിയ കാമ കുത്തുകൾ എല്ലാം മനഃപൂർവം മറന്നു കൊണ്ട്, ഒന്നും സംഭവിച്ചില്ല എന്ന് നടിച്ചു കൊണ്ട്, എല്ലാം തികച്ചു സ്വാഭാവികം പോലെ എന്ന് കരുതി കൊണ്ടു.
യാത്രയിൽ ഉടനീളം ഇരുവരും നിശ്ശബ്ദരായിരുന്നു, ഒന്നും തന്നെ കാര്യമായി മിണ്ടിയില്ല, ഇടക്ക് കുറച്ചു എന്തേലും ഒരു പേരിനു മിണ്ടി എന്നതൊഴിച്ചാൽ. എന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങളും വ്യാകുലതകളും ഉണ്ടായിരുന്നു. നന്ദുട്ടിയുടെയും വേറൊന്നാകാൻ വഴിയില്ല. യാത്രയിൽ എപ്പോഴും വാചാലയായി കാണപ്പെട്ടിരുന്നയാൾ ഇപ്പോൾ വെറുതെ കാറിന്റെ വിന്ഡോയില്ലോടെ പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുന്നു.
ലക്ഷ്മിയുടെ തറവാടെത്താൻ ഇനിയും ഏകദേശം മുക്കാൽ മണിക്കൂര് കൂടി എടുക്കും. സമയം ഏകദേശം 6 മണിയോടടുക്കുന്നു.
“ഒരു കോഫി ആയാലോ മോളെ ? ” ഞാൻ നന്ദുട്ടിയുടെ മുഖത്തു നോക്കാതെ ചോദിച്ചു,
” വേണ്ട പപ്പാ. എത്താറായില്ലേ, അവിടെ ചെന്നിട്ടാകാം” അവൾ പുറത്തേക്കു നോക്കി കൊണ്ട് തന്നെ പറഞ്ഞു .
രണ്ടു മുന്ന് ദിനമായി നടക്കുന്ന സംഭവങ്ങളിൽ ഉള്ള കുറ്റബോധമോ അതോ ഇനിയും എന്ന് ഇതുപോലെ ഒരു അവസരം കിട്ടും എന്നുള്ള ചിന്തയോ?. ഇതിൽ ഏതാണ് നന്ദുട്ടിയെ അലട്ടുന്നത് എന്ന് ആലോചിച്ചു ഞാൻ വിഷമിച്ചു. വീണ്ടും ഞാൻ പറയട്ടെ സ്ത്രീ കളുടെ മനസ് ആർക്കും ഒരിക്കലും പ്രവചിക്കാൻ സാധിക്കാത്ത ഒന്നാണ്.
അധികം വൈകാതെ തന്നെ ഞങ്ങൾ ശ്രീമംഗളം തറവാടിന്റെ ഉമ്മറത്ത് എത്തി. എല്ലാവരും തന്നെ ഉണ്ടായിരുന്നു അവിടെ അപ്പോൾ ശ്രീധരൻ ഒഴികെ.
അഞ്ചലിയും ആതിരയും ഓടിവന്നു നന്ദുട്ടിയോടൊപ്പം കൂടി. ലക്ഷ്മി വന്ന പാടെ തന്നെ എന്ത് കോലമാടി ഇതു എന്ന് പറഞ്ഞു നന്ദുട്ടിയുടെ മുടിയും തോളും മെക്കെ തൊട്ടു തലോടി.
“മുടി എക്കെ വല്ലാതായല്ലോ” ലക്ഷ്മി പറഞ്ഞു . “മുന്ന് നാലു ദിവസം ഒന്ന് മാറിനിന്നതേ ഉള്ളു അപ്പോളേക്കും പെണ്ണിന്റെ കോലം കണ്ടോ” ലക്ഷ്മി തുടന്ന്.