വിളിക്കാൻ നിൽക്കാതെ വണ്ടി എടുത്ത് അവൻ നേരെ വീട്ടിലേക്ക് വിട്ടു.
ചെറിയൊരു ആഘോഷം. അത്രയേ ഉണ്ടായിരുന്നുള്ളൂ. ഒരു കേക്ക് വാങ്ങി മുറിച്ചു. താമസിച്ചതിന് ഒരുപാട് കിട്ടി തുമ്പിയുടെ വക. എന്നിട്ടും അനു ഒന്നും മിണ്ടിലാ മുഖം വീർപ്പിച്ച് ഇരുന്നെന്ന് മാത്രം. അമ്മയും ചേച്ചിയും ചേട്ടനും കുഞ്ഞും ഒക്കെയുണ്ടായിരുന്നു. മനുവും ലക്ഷ്മിയും കുറച്ച് താമസിച്ചാണ് വന്നത്. ഒരുപാട് നേരം വർത്തമാനം ഒക്കെ പറഞ്ഞ് സമയം ആയപ്പോൾ എല്ലാവരും യാത്ര പറഞ്ഞിറങ്ങി. നേരത്തെ എണീറ്റതിനാൽ ഏട്ടനോടും ഏട്ടത്തിയോടും good night പറഞ്ഞ് അവൾ കിടക്കാനായി റൂമിലേക്ക് പോയി. കാർത്തിയും അവന്റെ റൂമിലേക്ക്. അടുക്കളയിൽ ബാക്കിയുണ്ടായിരുന്ന പാത്രങ്ങൾ കൂടി കഴുകിവച്ചിട്ട് അനുവും ചെന്നു. വാതിൽ അടച്ച് കുറ്റിയിട്ട് കാർത്തിയെ ഒന്ന് നോക്കിയ ശേഷം അവൾ അലമാര തുറന്ന് രാവിലെ വച്ച ആ ചുവന്ന പെട്ടി പുറത്തെടുത്തു. അലമാര തുറക്കുന്ന ശബ്‌ദം കേട്ട് ബെണ്ടിൽ കിടന്നിരുന്ന കാർത്തി എഴുന്നേറ്റിരുന്നു. ചുവന്ന പെട്ടിയുമായി അവൾ കാർത്തിയോടൊപ്പം ബെണ്ടിൽ ഇരുന്നു.
അനു: എന്നോട് ദേഷ്യമാണോ??
കാർത്തി: എനിക്ക് നിന്നോട് ദേഷ്യപ്പെടാൻ പറ്റോ??
അനു: പിന്നെന്താ ഇത്രയും നേരായിട്ടും എന്നോട് ഒന്ന് മിണ്ടത്തെ?? കാണാതായപ്പോ ഞാൻ എന്ത് മാത്രം തീ തിന്നുന്ന് അറിയോ?? വിളിച്ചാലോട്ടും ഫോണും എടുക്കില്ല.
കാർത്തി: ഞാനല്ലല്ലോ നീയല്ലേ
എന്നോട് മിണ്ടത്തെ. ആ സങ്കടം കൊണ്ടാ കുറച്ച് നേരം മാറിനിന്നെ. ഫോൺ വിളിച്ചപ്പോ മനപ്പൂർവ്വം എടുക്കാഞ്ഞതല്ല. ഫോൺ സൈലന്റ് ആയിരുന്നു. സമയം നോക്കാനായി ഫോൺ എടുത്തപ്പോഴാ. നിയും തുമ്പിയുമൊക്കെ വിളിച്ചത് കാണുന്ന തന്നെ. പിന്നെ വേഗം ഇങ്ങോട്ടേക്ക് പോന്നു. അവളെന്നെ ഒരുപാട് വഴക്ക് പറഞ്ഞു താമസിച്ചതിന്. പക്ഷെ നിയോ കമാന്ന് ഒരക്ഷരം മിണ്ടില്ല.
അനു: കാർത്തി എ…… ന്നോട് ഷെമിക്കേടാ. ഞാൻ രാവിലെ നടന്നത് ..അത് പറ്റിപ്പോയതാടാ. എനിക്കറിയില്ലായിരുന്നു. നീ ഓരോ നിമിഷം മിണ്ടാണ്ട് ഇരിക്കുമ്പോഴും എന്റെ നെഞ്ച് തകരുവാട.
അത്രയും പറഞ്ഞ് അവൾ അവന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു. അവളെ ആശ്വസിപ്പിക്കാൻ എന്നോണം അവൻ അവന്റെ അധരങ്ങൾ അവളുടെ നെറ്റിതടത്തിൽ അമർത്തി.
കാർത്തി: വേണ്ട. മതി കരഞ്ഞത്. അതിനുമാത്രം എന്താ ഇപ്പൊ ഉണ്ടായേ?? ദേ ഇങ്ങോട്ട് നോക്കിയേ.
അവൾ തലയുയർത്തി അവനെ നോക്കി.
കാർത്തി: നമ്മടെ കല്യാണം കഴിഞ്ഞിട്ട് രണ്ട് ദിവസം ആവുന്നെ ഉളളൂ. ആദ്യയിട്ടാ നമ്മള് ഇങ്ങനെ മിണ്ടാണ്ട് ഇരിക്കണെ. എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാനാ ഗിഫ്റ്റ് രാത്രി പുറത്തെടുത്ത മതിയായിരുന്നു. പകൽ വെളിച്ചത്തിൽ ആ അരഞ്ഞാണം നിന്റെ വയറിൽ മുത്തി കിടക്കണ കാണണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു എനിക്ക്. അതാ രാവിലെ തന്നെ അങ്ങനെയൊക്കെ ചെയ്തേ. സോറി പെണ്ണേ.
അനു: പകൽ വെളിച്ചത്തിൽ കാണാൻ നിനക്ക് അത്ര കൊതിയായിരുന്നോ??
കണ്ണീര് തുടച്ചു കൊണ്ട് മുഖത്ത് ഒരു ചിരി വരുത്തി അവൾ ചോദിച്ചു. അവനതിന് വെറുതെ ഒന്ന് ചിരിച്ചു. അവൾ നടന്ന് മുറിയിലെ ജനാല തുറന്നിട്ടു. നിലാവിന്റെ വെളിച്ചം മുറിയാകെ പടർന്നു.
അനു: ഇന്ന് നടന്നതെല്ലാം ഇന്നത്തോടു കൂടി മറക്കണട്ടോ. പകൽ വെളിച്ചത്തിൽ കാണുന്നതിനെക്കാൾ സുന്ദരം ഈ നിലാവെളിച്ചത്തിൽ കാണുന്നതാ.
അവളതും പറഞ്ഞ് വെള്ളയിൽ പൂക്കളുള്ള അവളുടെ ആ നൈറ്റി തലവഴി ഊരി എടുത്തു. ഉള്ളിൽ ഒന്നും ഇട്ടിട്ടില്ലാത്തതിനാൽ അവൾ പൂർണ നഗ്നയായിരുന്നു. അവൾ അവനരികിലേക്ക് ചെന്ന് ആ ചുവന്ന പെട്ടി എടുത്ത് അവന്റെ കയ്യിൽ കൊടുത്തു.
അനു: എന്റെ ഭർത്താവ് ആദ്യയിട്ട് വാങ്ങി തന്ന സമ്മാനമല്ലേ നീ തന്നെ ഇട്ട് തയോ.
അവനാ പെട്ടി തുറന്നു. വെട്ടിത്തിളങ്ങുന്ന ആ സ്വർണ്ണ അരഞ്ഞാണം പുറത്തെടുത്തു. നിലാവിന്റെ വെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരി