അടുത്ത ദിവസം രാവിലെ 8 മണി ആയപ്പോഴേക്കും കാവ്യയും ലക്ഷമിയും സിറ്റി ഹോസ്പിറ്റലിനടുത്തുള്ള ഗ്രൗണ്ടിൻ്റെ സൈഡിൽ വണ്ടി പാർക്ക് ചെയ്ത് ബാബുവിനെ കാത്തു നിന്നു.
കാവ്യ ഒരു വൈറ്റ് ചുരിദാറും നീല ജീൻസ് പാൻ്റുമാണ് ധരിച്ചിരിക്കുന്നത്.
ലക്ഷ്മി പതിവ് പോലെ സാരിയാണ് വേഷം …..
നീല സാരിയും നീല ബ്ലവ്സും ലക്ഷമിയുടെ പാൽ വെള്ള നിറത്തിന് യോജിച്ചതായിരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കു ബാബു തൻ്റെ സ്വിഫ്റ്റ് കാറിൽ അവിടെ എത്തി.
രണ്ട് പേരും പിൻസിറ്റിലേക്ക് കയറി …..
വാഹനം ചലിച്ച് തുടങ്ങിയപ്പോൾ എങ്ങും നിശബ്ദത
ബാബു : “ഇതെന്താ മിണ്ടാത ഇരിക്കുന്നെ രണ്ടാളും … ”
അൽപം ദേശ്യത്തോടെ കാവ്യ :
” ഒന്നുമില്ല”
ബാബു : ”നമ്മൾ ആഘേഷിക്കാനാണ് പോകുന്നത് … അല്ലതെ മരിച്ച വീട്ടിലേക്കല്ല ”
കാവ്യ പുച്ചത്തോടെ
“ആഘോശം നിങ്ങൾക്കല്ലെ …. ഞങ്ങൾ നിങ്ങടെ ഡിമാൻ്റിന് വേണ്ടിയ വരുന്നത് ”
ബാബു: ഓഹോ.,,, എന്ന …. അങ്ങിനെ ആയിക്കോട്ടെ ”
അൽപ നേരം കഴിഞ്ഞ്
കാവ്യ : ” നമ്മൾ എവിടേക്ക പോകുന്നത് ‘
ബാബു ” ഇപ്പോഴെങ്കിലും ചോദിച്ചല്ലോ….. നഗരത്തിൽ നിന്നും മാറി എനിക്കൊരു എസ്റ്റേറ്റ് ഉണ്ട് ….. അവിടെ ആണെങ്കിൽ ഒരു കുട്ടി അറിയില്ല.”
പിന്നീട് കൂടുതലായിട്ട് ഒന്നും സംസാരിച്ചില്ല. വണ്ടി ഒരു റബർ എസ്റ്റേറ്റിൻ്റെ നടുവിലൂടെ കുന്ന് കയറി പോയി….
അവസാനം അവിടെ എത്തി ….
തോട്ടത്തിന് നടുക്കുള്ള ഒരു വലിയ വീട് …….
വീട് കണ്ടാൽ തെന്നെ അറിയാം അത്യാവിശം നൂതന സംവിധാനങൾ ഉള്ള വീടണെന്ന്.
എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങി …..
ചുറ്റും മരങ്ങൾ മൂടിയത് കൊണ്ടാവാം വളരെ തണുപ്പുള്ള അന്തരീക്ഷം …
വീടിൻ്റെ സിറ്റവ്ട്ടിൽ നിന്നും ഒരു പയ്യൻ കാത്തിരുന്ന പോലെ പുറത്തേക്ക് വന്നു …
പയ്യൻ : ” ഇതാ സാർ കീ ”
ബാബു കീ വാങ്ങിച്ചു.
പയ്യൻ : “ആ …സാർ ഭക്ഷണം അടുക്കളയിൽ വെച്ചിട്ടുണ്ട് ….
എന്തങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.”
ബാബു : “ഓകേ ഡാ ….. വിളിക്കാം ”