പണ്ണിപ്പതം വരുത്തിയ പെണ്ണിനെ പൊറകീന്നും അടക്കിപ്പിടിച്ച് കിട്ടൻ മെത്തയിൽ കിടന്നു. അവളുടെ നനഞ്ഞ മുടിയിലവൻ മുഖമമർത്തി… ആ മണം ഉള്ളിലേക്കാവാഹിച്ചു… കഴുത്തിലവൻ നക്കിയപ്പോൾ അവൾ പുളഞ്ഞു..
മതി മതി.. കാട്ടാളൻ.. എന്നെ നീ കൊന്നു തിന്നു. ഗ്രേസി മുഖം തിരിച്ചു പറഞ്ഞു.. എന്നാലും ഒരു നല്ല പണ്ണൽ കഴിഞ്ഞതിന്റെ തിളക്കം ആ മുഖത്തും കണ്ണുകളിലുമുണ്ടായിരുന്നു.
ബാറിൽ രണ്ടാമത്തെ നിപ്പനുമടിച്ചിട്ട് കിട്ടനിറങ്ങി. കഞ്ഞീം പയറും കഴിക്കാനൊള്ള മൂഡില്ലാത്തതുകൊണ്ട് പോസ്റ്റോഫീസിന്റെ മുന്നിലെ തട്ടുകടയിൽ കേറി ദോശയും, ബീഫും പറഞ്ഞു.. എന്തോ ഒന്നുരണ്ടുപേരേ ഒണ്ടായിരുന്നൊള്ളൂ. അങ്ങുമിങ്ങും ഒപായത്തിൽ നോക്കി ഒരു ബീഡി കത്തിച്ചു.
മോനേ! പണിയാവുമേ! ശങ്കുച്ചേട്ടൻ ദോശ ചുടുന്നതിനിടയ്ക്ക് വിളിച്ചു പറഞ്ഞു.
ശ്ശെടാ! ആകാശത്തിന്റെ ചോട്ടിലിരുന്ന് ഒന്നു പൊകയ്ക്കാൻ പോലും ഇവിടെ പറ്റത്തില്ല്യോ! ചുമ്മാതല്ല ജനം നക്സലൈറ്റ് ആയിപ്പോണത്… കിട്ടൻ ആഞ്ഞൊരു പുകയുമെടുത്ത് ചിന്തിച്ചു. അവനാകപ്പാടെ ഒരു ബോറു മൂഡിലായിരുന്നു. ടീച്ചറിനെയൊന്ന് കൈപ്പാടകലെ ഒറ്റയ്ക്കു കിട്ടണ്ടേ? അന്നത്തെ കളി കഴിഞ്ഞു മൂന്നു ദിവസായി. ഒന്നുകിൽ ആ കടൽക്കെഴവൻ, അല്ലേല് ഷെറിൻ… ടീച്ചറെ ഒന്നു പിടിച്ചു വിടാൻ പോലും…ആ പെങ്കൊച്ചിനെ ഒന്നൊറ്റയ്ക്കു കിട്ടിയാലും മതിയാരുന്ന്…. നാളെക്കൊണ്ട് പണി തീരുവാണ്..
ആലോചനയിൽ മുഴുകിയിരുന്ന കിട്ടന്റെ മുന്നിൽ ആവി പറക്കുന്ന ദോശയും ബീഫ് ഫ്രൈയും, ചമ്മന്തിയും, സാമ്പാറും നിരന്നു. ഒപ്പം ശങ്കുച്ചേട്ടൻ ഒരു പൈന്റു കുപ്പി നീട്ടി. നല്ല സ്വൊയമ്പൻ വാറ്റാ. നിന്റെ ഓഞ്ഞ റമ്മല്ല. ഒരു പിടി പിടിച്ചോടാ.
കുപ്പി വാങ്ങി രണ്ടു വലി. ആഹാ… നല്ല സുഖം. ചാപ്പാടും വെട്ടിവിഴുങ്ങി ഒരു ബീഡീം കൂടെ കത്തിച്ചു കിട്ടൻ വിട്ടു. വീട്ടിൽ ചെന്നു ബോധം കെട്ടുറങ്ങി.
കിട്ടൻ രാവിലെ കുത്തിപ്പിടിച്ചെണീറ്റ് ആയുധങ്ങളുമായി ചെക്കനേം കൊണ്ട് ഹാജരായി. ഇന്നിനി പൊറകിലെ ചുവരിൽ മാത്രം വെള്ള വലിച്ചാൽ മതി. വീട്ടിലോട്ടു കേറിയപ്പത്തന്നെ ആദ്യം കണ്ട നല്ല കാഴ്ച്ച! കടൽക്കിഴവൻ കൊടേം നിവർത്തി എങ്ങോട്ടോ വെച്ചു പിടിക്കുന്നു. എങ്ങോട്ടാണാവോ? കിട്ടൻ ആത്മാർഥത തൊട്ടു തീണ്ടാതെ ഭവ്യത നടിച്ചടുത്തു ചെന്നു…
ഓ ഒരു കേസൊണ്ടടാവേ! അങ്ങു ജില്ലാക്കോടതീലാ! പുള്ളി വലിച്ചു നീട്ടി നടന്നു. ആഹാ! മൂപ്പിലാൻ വരുമ്പോ വൈകിട്ടാവും. കിട്ടനൊന്നു മനസ്സുതുറന്ന് ചിരിച്ചുകൊണ്ട് അടുക്കളപ്പുറത്ത് ചെന്നു.
എന്നാടാ വിഡ്ഢികളെപ്പോലെ കിണിക്കണത്? ഷെറിൻ! ദൈവമേ! ഇന്നവടെ പാവാട തൊടേടെ പാതിവരേയൊള്ളല്ലോ! എന്നാ കൊഴുപ്പാ.. തേൻ തുടകൾക്ക്!
ഇഞ്ഞു വാടീ! പറഞ്ഞു തരാം. കിട്ടന്റെ ചിരിയിൽ വഷളത്തം കലർന്നു. അവൻ ചുറ്റിലും നോക്കി. ചെക്കൻ കോണിപ്പുറത്താണ്. ടീച്ചറെന്ത്യേ ആവോ? അവനിത്തിരി ഉള്ളിലേക്ക് ചേർന്നു നിന്നു.
നീയെന്നാ പറഞ്ഞുതരൂന്നാടാ? ആ തെറിച്ച പെണ്ണ് ഒരു കൂസലുമില്ലാതെ പടികളിറങ്ങി അവന്റെയടുത്തേക്കു വരുന്നു. അവളുടെ തടിച്ച തുടകൾ അരയുന്നതവൻ കണ്ടു. വായിൽ വെള്ളമൂറി.
അതു നിന്റെ ജട്ടി ഒന്നുകിൽ കറുപ്പ്… അല്ലേല് നീ ജട്ടിയിട്ടിട്ടില്ല… അങ്ങനെ തോന്നി. അതാ ചിരിച്ചത്.. അവൻ പറഞ്ഞു.