ഇന്നലകളിൽ ഇറങ്ങിയ ഹിബ [ഫ്ലോക്കി കട്ടേക്കാട്]

Posted by
നമസ്കാരം…
ഷാക്കിയേ വെച്ചു പന്താടിയെന്ന വിവാദങ്ങൾക് തത്കാലം വിട നൽകാം. അല്ലെ?,, ആന്നേ.
കഥയിലേക്ക് കടക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കുക
തൊട്ടാൽ വ്രണപ്പെടുന്ന മത/ജാതി/വർണ ചിന്തകൾ ഉള്ള ആളാണോ നിങ്ങൾ? ഒരു കയ്യിൽ സുനയും പിടിച്ചാണോ നിങ്ങൾ ഈ കഥ വായിക്കാൻ ഇരിക്കുന്നത് അങ്ങനെ എങ്കിൽ കഥ വായിക്കാതെ പേജ് പൂട്ടികെട്ടുന്നതായിരിക്കും നല്ലത് കഥയിലെ കമ്പി പതുക്കെ വരൂ… കമ്പിയാവുന്നതിനു മുന്നേ പറഞ്ഞു തീർക്കാൻ കുറെയേറെ ഉണ്ട്. അതുകൊണ്ട് മാത്രം.
തീർത്തും നോൺ-ലീനിയർ നരേഷനാണ് ഈ കഥ. ഒരു പരീക്ഷണമെന്നോണം ചെയ്യുന്നതാണ്. അതുകൊണ്ട് തീർത്തും ഫ്രീ ആകുമ്പോൾ മാത്രം വായിക്കാൻ ശ്രമിക്കുന്നതാകും ഉചിതം. 

ഇന്നലകളിൽ ഇറങ്ങിയ ഹിബ

Ennalakalil Erangiya Hiba | Author : Floki kattekadu

 

ഇനിയൊരു 10 വാര…, ആഗ്രഹങ്ങളുടെ തുടക്കം…, വിഗ്രഹങ്ങൾ വീണുടയും, പുതിയ അധ്യായം തുറക്കപ്പെടും, എന്റെ നാമം ഉയർത്തപ്പെടും, വേണ്ടപ്പെട്ടവനാകും, പ്രണയം അധികരിക്കും, സ്നേഹം നിറയും, കാമം തിളക്കും, അഭിനിവേശം…. ഇതിനെല്ലാം അപ്പുറം ഒരു കതകിനപ്പുറം ഭൂതകാലം ഉണരും തിരിച്ചു വരും.
എന്നാൽ എന്തിനും ഒരു മറുപ്പുറം ഉണ്ട്, ആഗ്രഹങ്ങളുടെ പ്രലോഭനങ്ങളിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു വശം.
“തകർച്ച അല്ലങ്കിൽ വീഴ്ച….”

വാദ്യ മേളങ്ങളുടെ ശബ്ദങ്ങളെക്കാൾ, അവളുടെ നഗ്ന കാൽപാതങ്ങൾ കാവിയാണിഞ്ഞ നിലങ്ങളിൽ പതിക്കുന്നത് എന്റെ കർണപടങ്ങൾ കോരിയെടുത്തു. ഭയം അവളിലും നിറഞ്ഞിട്ടുണ്ട്. മഞ്ഞണിഞ്ഞ രാത്രിയിലും അവളുടെ കാൽപാതങ്ങൾക്കടിയിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞുകൊണ്ടിരിക്കുന്നു. ഓരോ തവണ പാതങ്ങൾ ഉയരുമ്പോഴും എനിക്കത് കാണാം. കസവു പട്ടുപാവാടയിൽ പൊതിഞ്ഞ അവളുടെ ആകാരങ്ങൾ ദൈവീക കൊത്തു പണികൾ കൊണ്ട് നിറഞ്ഞ ചുമരുകളെ പോലും മയക്കുമെന്ന് തോന്നുന്നു. വെളുത്തു തുടുത്ത മുഖത്തെ ചോര പൊടിയുന്ന ചുണ്ടുകൾ അറിയാതെയെങ്കിലും വിറച്ചോ? സദാ വിടർന്ന കണ്ണുകളിൽ കാമമോ ഭയമോ? അതോ കാമം കലർന്ന അഭിനിവേഷമോ? എനിക്കറിയില്ല അത്രയും മനസ്സിലാക്കാൻ മാത്രം ഞാൻ പഠിച്ചിട്ടില്ല. ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും ശ്വാസഗതിക്കു അനുസരിച്ചു അവളുടെ മുലകൾ ഉയർന്നു താഴ്ന്നു. വീണ്ടും വീണ്ടും കാലെടുത്തു വെക്കാൻ മാത്രം അവളെ ആകർഷിക്കുന്ന ആ ഒരു കാര്യം, എന്തായിരിക്കും.
പ്രണയം!!!
“ഏയ്‌ അല്ല, എന്നേക്കാൾ നന്നായി അവളെ പ്രണയിക്കാൻ മറ്റാർക്കും ആവില്ല”
എങ്കിൽ പിന്നെ കാമം!!!
“ആവാം, പക്ഷെ ഉറപ്പില്ല”
ഉറപ്പുള്ള ഒന്നേ ഒള്ളു
“ഭൂതകാലം “

ചെരിച്ചു വെട്ടിയ മുടിയിൽ ചൂടിയ മുല്ലപ്പൂ അവിടം സുഗന്ധം പരത്തികൊണ്ടിരുന്നു… മൺചിരാതിൽ. എരിയുന്ന തീ നാളെങ്ങൾ അവളുടെ മുടിയിഴകൾക്കും മുഖത്തിനും സ്വർണ നിറം നൽകി. നെറ്റിയിൽ ചാർത്തിയ ചന്ദനകുറി ക്ഷേത്ര ദീപങ്ങൾക്കിടയിലെ ദേവിയോട് അനുസ്മരിപ്പിച്ചു. നൊടികൾ യുഗങ്ങളായി മാറുന്നപോലെ, എന്നിൽ നിന്നും അവളിലേക്കുള്ള അകലം കാൽപാതങ്ങളുടെ ചലനങ്ങളിൽ കൂടി കൊണ്ടിരുന്നു. ഇനി ഒരു കാൽപാതത്തിന് അപ്പുറം, ഒരു കതകിനപ്പുറം…

“എന്റെ ഹിബ…..!”

Leave a Reply

Your email address will not be published. Required fields are marked *