ആ പേര് കേട്ടതും അഖാംഷയോടെ പ്രിയങ്ക അലിയുടെ മുഖത്തേക്ക് നോക്കി.
അലി : എനിക്കത്തരമൊരാളെ കൂടെ കൂട്ടാൻ താൽപ്പര്യം ഉണ്ടായിരുന്നു.
അവനോട് ഞാൻ സംസാരിച്ചു. ധാരാളം പണം ഓഫർ ചെയ്തു. പക്ഷെ അതൊന്നും അവന് വേണ്ട….
കുടിക്കാൻ മദ്യവും മയക്ക് മരുന്നും… പിന്നെ ഇടക്കിടക്ക് ഓരോ പെണ്ണും….
ആസ്വദിക്കാൻ അല്ല… ആ മയക്കുമരുന്നിന്റെ ലഹരിയിൽ അവളെ നരകയാതന അനുഭവിപ്പിച്ചു കൊല്ലുവാൻ….
so brutal….
പോകെ പോകെ അവനുമായി ഞാനടുത്തു…
പിന്നെയാണ് മനസ്സിലായത് അവൻ നല്ല വിദ്യാഭ്യാസവും കാശും ഉള്ളവനാണെന്ന്….
കൂടാതെ ഒരു നാഷണൽ ബോക്സിങ് ചാപ്യനും ആണ്…..
ഞാൻ അവന്റെ ഫ്രണ്ട് ആയി… അതിലുപരി ഏട്ടനും അവനെനിക്ക് അനിയനും ആയി…..
അന്നാദ്യമായി ഒരാളിൽ എനിക്ക് പൂർണമായ വിശ്വാസം വന്നു….
ഇപ്പോൾ എന്റെ കമ്പനി പോലും അവന്റെ തലയുടെ ബലത്തിൽ വർത്തെടുത്തതാണ്….
എന്റെ പേര് hide ചെയ്ത് ലോകത്തിന് മുന്നിൽ ഒരു ബിസിനസ്സ് മാൻ ആക്കി…..
ജോണ്…..
he is perfect….
intelligent….
strong….
and psychopath….
അലി അവനെ പുകഴുത്തുന്നത് കേട്ടപ്പോൾ പ്രിയങ്കക്ക് ദേഷ്യവും സങ്കടവും ഇരച്ചു കയറി.
പ്രിയങ്ക : അപ്പൊ…… അപ്പൊ ഭായ് അവനെ….