തന്റെ ജ്യേഷ്ഠപത്നിയായ സീമന്ത എന്ന സീമേച്ചി തന്റെ ശരീരത്തിലേക്ക് പടർന്നു കയറുകയാണെന്ന് മനസ്സിലാക്കാൻ പക്ഷെ അവനു സാധിച്ചിരുന്നില്ല…
കാരണം അവന്റെ ജീവിതത്തിലെ അത്തരത്തിലുള്ള ആദ്യത്തെ അനുഭവമായിരുന്നു അത്…
നാലുവര്ഷങ്ങള്ക്ക് മുൻപ് സീമന്തയുടെയും അലെക്സിന്റെയും വിവാഹം നടക്കുമ്പോൾ ദുബൈക്കാരനായ അലെക്സിച്ചായന്റെ സിൽബന്ധിയായി കല്യാണപ്പന്തലിലും മറ്റും പുള്ളിക്കാരന്റെ ടവ്വലും പിടിച്ചു നടന്നിരുന്ന ഒൻപതാം ക്‌ളാസ്സുകാരനായ ഫെലിക്സിന് സീമന്തചേച്ചിയെ പെണ്ണുകാണാൻ വീട്ടുകാരോടൊപ്പം പോയതുമുതൽക്കെ വല്ലാതെ ഇഷ്ടമായിരുന്നു…
“…….എനിക്കും കല്യാണം കഴിക്കാൻ സീമന്തചേച്ചീനെപോലെ ഒരു പെണ്ണിനെ മതി ട്ടാ അമ്മച്ചീ..”
വിവാഹത്തിന്റെ മൂന്നാലു ദിവസം മുൻപ് ഉച്ചഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അറിയാതെ അവന്റെ വായിൽനിന്നു വീണ വർത്തമാനം, വിവാഹം കഴിഞ്ഞന്ന് രാത്രി എല്ലാരും കൂടി ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അവന്റെ അമ്മച്ചി, അഥവാ അലക്സിന്റെ ഇളയമ്മ വിളിച്ചു പറഞ്ഞത് കേട്ട് എല്ലാരും പൊട്ടിചിരിച്ചപ്പോൾ അലക്സിന്റെ ഒരു വശത്തിരുന്നിരുന്ന ഫെലിക്സ് ആകെ നാണിച്ചു ചൂളിപ്പോയിരുന്നു..
“…….നിനക്കിത്ര ഇഷ്ടായോടാ കുട്ടാ ഇവളെ…
എന്നാ നീ എടുത്തോടാ മോനേ…
ദേ എളേമ്മെ… ഇന്ന് മുതൽ സീമന്ത ഫെലിക്സിന്റെ കൂടി ഭ്യാര്യയാ കേട്ടല്ലോ…”
അവന്റെ ഒഴുകിക്കിടക്കുന്ന നീളൻ തലമുടിയിൽ കൈ വിരലുകൾ കടത്തി ചിതറിച്ച് അലക്സ് ചോദിച്ചപ്പോൾ പാവം…. നാണക്കേടും സങ്കടവും കാരണം ആകെ ചുവന്നുപോയിരുന്നു…
“…….നിനക്ക് വേണ്ടപ്പോ കൂടെ പോയി കിടന്നോ കേട്ടോടാ കുട്ടാ….
ഇന്ന് നിന്റെ ഭാര്യേടെ കൂടെ കിടക്കണോ നിനക്ക്??… ഇച്ചായൻ മാറിത്തരാം കേട്ടോ…”
അത് കൂടി കേട്ടതും നാണക്കേട് സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ മുറിയിലേക്കോടി…
അത് പക്ഷെ ആരും പ്രതീക്ഷിച്ചിരുന്നില്ല….
അലക്സിന്റെ മുഖം ആകെ വിവർണ്ണമായിപ്പോയി…
അലക്സിന്റെ തമാശ ഒരല്പം അതിരുകടന്നതായോ എന്ന സംശയത്താൽ പുതുപ്പെണ്ണായി വീട്ടിലേക്ക് വന്നുകയറിയ സീമന്തയും ആകെ വല്ലാതായിപ്പോയിരുന്നു…
“…….ഡാ കുട്ടാ… ഡാ… അവിടെ നിൽക്കെടാ…
ശ്ശെടാ… അവനെപ്പോലൊരു പൊട്ടൻ…
നിങ്ങളിരുന്നു കഴിച്ചോ എന്റെ മക്കളെ.. അവൻ അല്ലേലും അങ്ങനാ…
ഒരിത്തിരി കിട്ടുമ്പോഴെക്കങ് പൂങ്കണ്ണീരൊലിപ്പിക്കും…”
അലെക്സിന്റെയും സീമന്തയുടെയും വിവർണ്ണമായ മുഖം കണ്ട ഇളയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞെങ്കിലും, സീമന്തയ്ക്ക് അലെക്സിനോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു…
ഇങ്ങനാണോ കൊച്ചു കുട്ടികളോട് സംസാരിക്കുന്നത്???
“…….ഒമ്പതിലായിട്ടും ചെക്കന്റെ വിചാരം ഇള്ളക്കുഞ്ഞാണെന്നാ…
ഇതിനിനി എന്നാണാവോ ഇത്തിരി വകതിരിവ് വെക്കുന്നതെന്റെ മാതാവേ…
മോൾക്കിത്തിരി കറി വിളമ്പട്ടെ??…”
തന്റെ പ്ളേറ്റിലേക്ക് കറി വിളമ്പാൻ നേരം ഇളയമ്മ പറഞ്ഞത് കേട്ടപ്പോഴേ അവൻ ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന കുട്ടിയാണെന്ന് സീമന്തയ്ക്ക് മനസ്സിലായുള്ളു..