ധർമ്മനിഷ്ഠയുള്ളവളുമാണെന്ന് റേബ ഉമ്മിയോട് ആരോ പറഞ്ഞത് വച്ച് മകളെ ചക്രവർത്തിയുടെ ഭാര്യയാക്കാൻ സമ്മതമാണോന്ന് തിരക്കാൻ ദൂതനെ വിട്ടിരുന്നു.
ഒരായിരം വട്ടം അദ്ദേഹത്തിന് സമ്മതം എന്ന് പറഞ്ഞു ദൂതൻ തിരിച്ചെത്തിയതിന്റെ പിറ്റേ ദിവസം തന്നെ തന്റെ അതിവേഗ വിമാനമായ കെറൂബിൽ സർവ്വാലങ്കാര വിഭൂഷിതനായാണ് ഖുറാ സാനിലെത്തിയത്. കൊട്ടാരത്തിന്റെ മുറ്റത്ത് കെറൂബിനെ ഇറക്കി പരിസരം വീക്ഷിക്കുമ്പോൾ തന്നെ പരിഭ്രമം ഒളിപ്പിച്ച രണ്ട് മിഴികൾ മട്ടുപ്പാവിന് തൊട്ടടുത്തുള്ള ചുവന്ന പട്ടു വിരിയിട്ട കിളിവാതിലിനടുത്തു ഒരു നൊടി കണ്ടു.
ഗവർണർ സാബിത്ത് നല്ല ഒരു സൽക്കാരം തന്നെയാണ് അവരുടെ ചക്രവർത്തിയായ തനിക്ക് കാഴ്ചവെച്ചത്. അന്നപാനീയങ്ങളും ഉപചാരങ്ങളും കഴിഞ്ഞ് താൻ മൈമൂനയുടെ റൂമിലെത്തുമ്പോൾ കിളിവാതിലിലെ വിരിമാറ്റി പുറത്തേക്ക് നോക്കിയിരിക്കുവായിരുന്നു അവൾ.
ആ പിന്നഴക് കണ്ടപ്പോഴേ സുൽത്താന്റെ കുണ്ണ ഒന്ന് വെട്ടി ഉണർന്നെങ്കിലും സുൽത്താൻ അത് ഒതുക്കി പതിയെ വിളിച്ചു.
” മൈമൂനാ’…. ”’”
അവൾ പതിയെ മൂളി
” ഉം ”
“ഒന്ന് ഇങ്ങോട്ട് നോക്കിയേ”
അവൾ പതിയെ തിരിഞ്ഞു ,മുഖമുയർത്താതെ. അവളുടെ നേർത്ത സുതാര്യമായ തട്ടം അവളുടെ നെറ്റി വരെ മറഞ്ഞ് കിടന്നിരുന്നു.അത് കൊണ്ട് അവളുുടെ മുഖം അമ്പിളിയുടെ പുറത്ത് കരിമേഘത്തുണ്ട് കിടക്കുന്ന പോലെ തോന്നി. താഴോട്ട് നോക്കി നിൽക്കുന്നത് കൊണ്ട് കണ്ണഴക് പൂർണമായി കാണാൻ സാധിച്ചില്ല. നീണ്ട നാസികക്ക് ചാമ്പയുടെ നേരിയ ചുവപ്പ് നിറമായിരുന്നു. പ്രഭാതത്തിലെ പൊടി മഞ്ഞേറ്റ് വിടരാൻ വെമ്പുന്ന പനിനീർ പൂവിന്റെ ഭംഗിയാണ് അവളുടെ ചെറുതായി നനഞ്ഞ ചുണ്ടുകൾക്ക്. പട്ടുകൊണ്ട് പുതച്ച കുപ്പായത്തിനുള്ളിൽ രണ്ട് മുയൽ കുഞ്ഞുങ്ങളെപ്പോലെ തുള്ളാൻ വെമ്പുന്ന മാറിടങ്ങളും ഒതുങ്ങിയവയറും പിന്നീട് ഇരുഭാഗങ്ങളിലേക്കും വിടർന്ന് വികസിച്ച വീതിയുള്ള അരക്കെട്ടും വെള്ളാമ്പൽ പൂവിനൊത്ത പാദങ്ങളും കാൽവിരലിൽ മുത്തsർന്നു പറ്റിയ പോലുള്ള നഖങ്ങളും..മൈലാഞ്ചി കൊണ്ട് ചിത്രമെഴുതിയ കൈകൾ ആനക്കൊമ്പിനാൽ കടഞ്ഞുവെച്ചതാണെന്നേ തോന്നൂ. സുന്ദരി തന്നെ.. ഇവൾ മതി.
എത്രയും പെട്ടെന്ന് നിക്കാഹ് ചെയ്ത് ഇവളുടെ സുഖം അനുഭവിക്കണം സുൽത്താന്റെ മനസ്സും ശരീരവും കൊച്ചു സുൽത്താനും പ്രകമ്പനം കൊണ്ടു.
“നിനക്ക് എന്റെ റാണിയാ വാൻ സമ്മതമാണോ”
ശബ്ദം നേർത്ത ഒരു കരച്ചിലായിരുന്നു അവളുടെ മറുപടി. മിഴിനീർ മുത്തുകൾ അടർന്ന് കവിളിലൂടെ ഉരുണ്ടു താഴെ കമ്പളത്തിൽ വീണ് ചിതറിക്കൊണ്ടിരുന്നു. ഇഫ്രീത്ത് ഒരു സ്തബ്ദ്ധതയിൽ അങ്ങിനെ നിൽക്കുകയാണ്.
മൂന്നാല് നിമിഷത്തെ തേങ്ങലിന് ശേഷം അവൾ ഇടറിക്കൊണ്ട് മുഖമുയർത്താതെ തന്നെ പറഞ്ഞു തുടങ്ങി
“ഞങ്ങളുടെ സുൽത്താനായ അങ്ങയോട് എന്ത് പറയണമെന്നറിയില്ല… എന്നെപ്പോലെ ഒരാൾക്ക് സ്വപ്നം കാണാൻ കഴിയാത്ത പദവിയാണ് താങ്കൾ വെച്ചു നീട്ടുന്നത്