കാവിതായനം [അവളുടെ ബാകി]

Posted by

“കഴിച്ചായിരുന്നു അച്ഛാ. എന്നാലും അമ്മയ്ക്ക് വേണ്ടി ഒന്ന് കൂടെ കഴിക്കാം.”

കവിത അകത്തേക്ക് പോയി. പോകുന്ന വഴിക്ക് തിരിഞ്ഞു ഒരു ചിരി അരുണിനെ നോക്കി ചിരിച്ചു. അരുൺ തിരിച്ചും ഒരു ചിരി കൊടുത്തു. Aa സമയത്ത് പ്രഭാകരൻ ഒരു 2000 രൂപ എടുത്തു അരുണിനെ ഏൽപ്പിച്ചു.

അരുൺ യാത്ര പറഞ്ഞു ബൈക്കും എടുത്തു വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് എന്ന് രാത്രി തന്നെ അ പൈസ അച്ഛനെ ഏൽപ്പിച്ചു. ആ ഒരു പതിവ് ഇപ്പോഴും ഉള്ളതാണ്. എന്നിട്ട് ആവശ്യത്തിന് അച്ഛന്റെ കയ്യിൽ നിന്നും വാങ്ങുന്നതാണ് അരുണിന്റെ പതിവ്.

ശേഷം പോയി കിടന്ന അറിനിന്റെ മനസ്സിൽ ഉറങ്ങുന്ന കവിതയുടെ അ രൂപം കണ്ടുകൊണ്ടിരുന്നു. അങ്ങനെ അവന് അ രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. അങിനെ കാവിതയെയും ചിന്തിച്ചു അ രാത്രി കണ്ണും മിഴിച്ചു അരുൺ കിടന്നു.

രണ്ട് ദിവസങ്ങൾക്ക് ശേഷം അരുൺ അവന്റെ ബൈക്കിൽ പോകുന്ന വഴിക്കാണ് കവിത നടന്നു പോകുന്നത് കണ്ടത്. അമ്പലത്തിൽ പോയി വരുന്ന വഴിയാണ്. ഒരു സിംപിൾ ചുറിദ്ധരുമിട്ട് അ സുന്ദരി റോഡിന്റെ അരികിലൂടെ മൃദുവായി നടക്കുന്നത് കണ്ടുവരുന്ന അരുൺ അവളുടെ അടുത്ത് കൊണ്ട് ബൈക്ക് നിർത്തി.

“വരുന്നോ വീട്ടിൽ വിടാം”

“വേണ്ട ചേട്ടാ അച്ഛൻ വഴക്ക് പറയും.”

“എങ്കിൽ കുരാച്ച് മാറ്റി നിർത്താം. ആരും കാണില്ല” എന്ന് പറഞ്ഞു അരുൺ ഹെൽമെറ്റ് നീട്ടി.

(NB:ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന പുറകിലെ യാത്രക്കാരനും ഹെൽമെറ്റ് നിർബന്ധം.)

കവിത ചുറ്റിനും നോക്കി ഹെൽമെറ്റ് വാങ്ങി ബൈക്കിന്റെ പുറകിൽ കേറി ഇരുന്നു. ആദ്യമായിട്ടാണ് കവിത ബൈക്കിന്റെ പുറകിൽ കേറുന്നത്.

ആദ്യമായ് കൊണ്ടും സ്പോർട്സ് മോഡൽ ബൈക്ക് ആയതു കൊണ്ടും രണ്ട് സൈഡിലേക്ക് കാലും വച്ചാണ് കവിത ഇരുന്നത്.
കവിതയ്ക്ക് അ യാത്ര വളരെയധികം ഇഷ്ടമായി.അരുൺ അവളെ വീട്ടിൽ വിട്ടു.

ഒരാഴ്ചയ്ക്ക് ശേഷം കവിത പിന്നെയും വിളിച്ചു. ഇത്തവണ വിളിച്ചത് ഷോപ്പിങ്ങിന് പോകാൻ ആയിരുന്നു.

അവിടുള്ള നല്ല ഒരു തുണിക്കടയിൽ തന്നെ കേറി. അവിടെ ചെന്നപ്പോൾ കവിത അറുനിനെ വണ്ടിയിൽ ഇരിക്കാൻ സമ്മതിച്ചില്ല. അവനെയും കൊണ്ടാണ് അകത്തു കയറിയത്.

ഓരോ ഡ്രസ്സ് നോക്കുമ്പോഴും അരുണിനോട് അഭിപ്രായം ചോദിച്ചു കൊണ്ടിരുന്നു. ഇത് കണ്ട സെയിൽസ് ഗേൾ അരുൺ ആരാണെന്ന് കവിതയോട് ചോദിച്ചു.

“ഇതെന്റെ ബോയ്ഫ്രൻഡ് ആണ്”. കവിത അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് പറഞ്ഞു. കവിതയെ നേരിട്ട് അറിയാത്തത് കൊണ്ടും മറ്റുമാണ് കവിത അങ്ങനൊരു മറുപടി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *