കെട്ടിലമ്മ [ഋഷി]

Posted by

നീലാ… വരൂ… തമ്പുരാട്ടി വിളിച്ചു. അപ്പോഴാണ് മോളിൽ പാകിയ ചില്ലോടുകളും, അടഞ്ഞുകിടന്ന തടികൊണ്ടുള്ള ജനൽപ്പാളികളുടെ മുകളിലുള്ള ചില്ലുകളും പകർന്ന വെളിച്ചത്തിൽ പ്രകാശമാനമായ മുറി നേരെ കണ്ടത്. വെളിച്ചത്തിനോടൊപ്പം  രൂക്ഷമായ മൂത്രത്തിന്റെ ആവിമണം! ഇന്ദ്രിയങ്ങളെ പിടിച്ചുലയ്ക്കുന്ന അനുഭൂതികളിൽ നിന്നും തല കുടഞ്ഞു വെളിയിൽ വന്നപ്പോൾ! ജീവിതത്തിൽ ഇതുവരെ, എൺപത്തിയെട്ടു വർഷങ്ങൾ പിന്നിട്ട ഇന്നുവരെ കണ്ടതിൽവെച്ചേറ്റവും ത്രസിപ്പിക്കുന്ന, മാദകമായ കാഴ്ച്ച!

കാളീദേവി തുടകൾ കവച്ചിരിക്കുന്നു! ആ നീണ്ടിടംപെട്ട വലിയ കണ്ണുകൾ എന്നെ കരുണയും, കലിയും, കാമവും കൂടിക്കലർന്നു നോക്കുന്നു. അരയ്ക്കു താഴെ തുണിയില്ല. ആനയുടെ കാലുകൾ പോലെയുള്ള തുടകളുടെ ഇടുക്കിൽ ഒരു കൊച്ചുപെണ്ണിന്റെ ചന്തികളുടെ വലിപ്പമുള്ള പിളർന്ന പൂറും കാട്ടിയിരിക്കുന്ന എന്റെ വല്ല്യമ്പ്രാട്ടി. എന്റെ കെട്ടിലമ്മ! ശക്തിസ്വരൂപിണി… കാമത്തിന്റെ ഇരിപ്പിടം.

ആ പാത്രത്തിൽ വെള്ളമെടുത്തെന്റെ യോനി കഴുകിത്തരൂ നീലാ… അവരുടെ സ്വരം നനുത്തതായിരുന്നു.

ഞാൻ യാന്ത്രികമായി നടന്ന് ചെമ്പിൽ നിന്നും പാത്രത്തിൽ വെള്ളമെടുത്ത് എന്റെ ദേവിയുടെ മുന്നിൽ മുട്ടുകുത്തി. മുട്ടുകൾ ഞെരുക്കുന്ന പോർമുലകൾ ആ കസവുമുണ്ടിനുള്ളിൽ നിന്നും പുറത്തേക്ക് തള്ളി… തള്ളിയ അടിവയറിനു താഴെ പൊന്തിപ്പിളർന്ന ആ തടിച്ച പൂറിൽ കൈക്കുടന്നയിൽ വെള്ളമെടുത്ത് ഞാൻ തളിച്ചു. പിന്നെ ലോട്ട ചരിച്ച്ആ പൂറ്റിൽ വെള്ളമൊഴുക്കി..  വിറയ്ക്കുന്ന വിരലുകൾ കൊണ്ട് വടിച്ചുമിനുക്കിയ അപ്പത്തിന്റെ തൊലിയിൽ ഞാൻ വെള്ളമൊഴിച്ചു തഴുകി. ആ പിളർപ്പിലേക്ക് എന്റെ വിരലുകൾ ഇത്തിരി കേറിയപ്പോൾ, നേരിയ നനവിനോടൊപ്പം പൊള്ളുന്ന ചൂടും!  മൂത്രവും, പൂറിന്റെ ഉറവയും കൂടിക്കലർന്ന മണമെന്റെ തലച്ചോറിൽ പടർന്ന് ഞാനുലഞ്ഞു..തിരിഞ്ഞു പിന്നെയും വെള്ളമെടുത്ത് വൃത്തിയായി കഴുകി. ഇത്തവണ ആ പൂറിന്റെ ചാലിൽ വിരലുകളമർത്തി നന്നായി കഴുകി. മുകളിൽ തമ്പുരാട്ടിയുടെ ശ്വാസം കൂടി വന്നു. അവരെന്റെ  ചുമലുകളിൽ അമർത്തിപ്പിടിച്ചു. മതി… ആ സ്വരം വീണ്ടും.

തമ്പുരാട്ടിയെണീറ്റു മുണ്ടു താഴ്ത്തി. കൈകൾ സോപ്പിട്ടു കഴുകിയിട്ടു വരൂ. ആ കാലടികൾ അകന്നുപോയി.

ഞാനെണീറ്റ് തമ്പുരാട്ടി മൂത്രമൊഴിച്ച ഓവറയിൽ ധാരാളം വെള്ളമൊഴിച്ചു. പിന്നെ കൈകൾ കഴുകി അകത്തേക്ക് നടന്നു.

നീ പോയി കുപ്പായവും മുണ്ടുമുടുത്ത് തെക്കേ വരാന്തയിൽ പോയിരിക്കൂ. ഇന്നവിടെ വക്കീലു വരും. ഈ പേപ്പറും പേനയുമെടുത്തോ. വക്കീലു പറയുന്നതിൽ നിനക്ക് പ്രധാനമെന്നു തോന്നുന്നത് എഴുതിയെടുക്കണം. ഒപ്പം ഞാൻ നിന്നോടു പറയുന്നതും.

ഞാൻ വരാന്തയിൽ ഹാജരായി. വക്കീൽ രാമയ്യർ വന്നു. എന്നെയൊന്നടിമുടി നോക്കി. ഞാനൊന്നും മിണ്ടിയില്ല. മാധുരിത്തമ്പുരാട്ടി വന്നു വക്കീലിനോടു കുശലം പറഞ്ഞു. വല്ല്യതമ്പുരാട്ടി കടന്നുവന്നപ്പോൾ അകത്തേക്ക് പോയി. ആ വലിയ കണ്ണുകൾ എന്നെയൊന്നു തലോടി. എന്താണെന്നറിയില്ല ഉള്ളിലൊരാനന്ദം നിറഞ്ഞുതുളുമ്പി.

വലിയ കസേരയിൽ തമ്പുരാട്ടിയിരുന്നു.  നെഞ്ചിൽ കുറുകെ കെട്ടിയ കസവുമുണ്ടിനു മുകളിൽ തള്ളിനിന്നിരുന്ന മുഴുത്ത പാതി മുലകൾ തമ്പുരാട്ടി പുതച്ച ഒരു നേര്യതു മറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *