” ഓ ഇങ്ങനെ ഒരു കൊതിയൻ എന്നാ പിന്നെ അതുംകൂടി തീർത്തേക്കാം…”
പിന്നെ അവിടെ നിന്നാൽ പന്തിയല്ല എന്ന് എനിക്ക് തോന്നി. പൊങ്ങിയ കുട്ടനുമായി ഞാൻ റൂമിലേക്കു പോയി. അച്ഛനും അമ്മയും ഈ പ്രായത്തിലും നല്ല ആക്റ്റീവ് ആണെന്നതിൽ എനിക്ക് അഭിമാനം തോന്നി. ഞാൻ കട്ടിലിൽ കിടന്നു, തൂങ്ങിനിൽക്കുന്ന എന്റെ കുട്ടനെ താഴ്ത്തുവാൻ ആയി ഗീത വല്യമ്മയും സുനിത ആന്റിയെയും ഞാൻ എന്റെ മനസ്സിലേക്ക് ആവാഹിച്ചു. പക്ഷേ പെട്ടെന്ന് തന്നെ അവരുടെ ചിത്രങ്ങളെല്ലാം മാറി കരഞ്ഞുകലങ്ങിയ കണ്ണുമായി നിൽക്കുന്ന തുളസി ചേച്ചിയുടെ മുഖം എന്റെ മനസ്സിലേക്ക് ഓടിക്കയറി വന്നു. ഒരു മുറിയിൽ ഭർത്താവിന്റെ ചൂടും ചൂരും ഏറ്റ് കിടക്കുന്ന ഒരു പെണ്ണ് ഒരു മതിലിനപ്പുറം മറ്റൊരു മുറിയിൽ ആരോരുമില്ലാതെ അനാഥയെ പോലെ കഴിയുന്ന മറ്റൊരു പെണ്ണ്. എനിക്ക് തുളസി ചേച്ചിയോട് എന്തെന്നില്ലാത്ത സഹതാപം തോന്നി. എന്റെ മൂഡ് പോയി കൈക്രിയ അവസാനിപ്പിച്ചു ഞാൻ ഉറങ്ങാനായി കിടന്നു.
പിറ്റേന്ന് രാവിലെ അമ്മ വിളിക്കുമ്പോൾ ആണ് ഞാൻ കണ്ണു തുറക്കുന്നത്.
“ഡാ മോനെ എന്തൊരു ഉറക്കമാണിത്.. മണി പത്തായി..”
ഞാൻ എണീറ്റ് പോയി പല്ല് തേച്ച്, ബാത്റൂമിൽ പോയി ഡൈനിംഗ് റൂമിലേക്ക് വന്നു. ആവി പറക്കുന്ന പുട്ടും കടലക്കറിയും മേശപ്പുറത്ത് വിളമ്പി വെച്ചിരിക്കുന്നു.
” ഞാൻ എണീക്കാൻ ഇത്തിരി വൈകി, എല്ലാം തുളസി ചേച്ചി നിനക്കായി ഉണ്ടാക്കിയതാ..” അമ്മ പറഞ്ഞു…
ഞാൻ അമ്മയെ ഒന്നു നോക്കി. കുളി കഴിഞ്ഞ് പുതിയ നൈറ്റിയും ഇട്ടു നനഞ്ഞ തലമുടി തോർത്തുകൊണ്ട് ചുറ്റി കെട്ടിവെച്ചു ഒരു വല്ലാത്ത പ്രസരിപ്പോടെ അമ്മ എനിക്ക് ഭക്ഷണം വിളമ്പി തരാനായി വന്നു. മകൻ വന്നതിനെ സന്തോഷവും ഭർത്താവ് തലേരാത്രിയിൽ നൽകിയ സന്തോഷവും ചേർന്ന് അമ്മ 1000 വാട്ട് ബൾബ് പോലെ ജ്വലിച്ചു നിന്നു. തലേദിവസത്തെ വേഷത്തിൽ തന്നെ ഒരു ചെറിയ പുഞ്ചിരിയുമായി തുളസി ചേച്ചിയും അമ്മയ്ക്ക് അരികിൽ നിന്നു.
” കുളിച്ചിട്ട് കഴിക്കാം എന്ന് വിചാരിച്ചതാ ഇനി കഴിച്ചിട്ട് കുളിക്കാം..” ഞാൻ കഴിക്കാൻ തുടങ്ങി.
” ആഹാ നീ തുടങ്ങിയോ..” അച്ഛനും കുളികഴിഞ്ഞ് അങ്ങോട്ട് വന്നു.
” എങ്ങനെയുണ്ട് തുളസിയുടെ പാചകം ? ”
” കിടിലൻ, തുളസി ചേച്ചിക്ക് എന്റെ കൂടെ ചെന്നൈയ്ക്ക് പോന്നുകൂടെ.. അതാകുമ്പോൾ എന്റെ ഭക്ഷണ പ്രശ്നം തീർന്നു കിട്ടും..”
അമ്മ, ” അത് നല്ലൊരു കാര്യമാണ്.. മാധവേട്ടൻ എന്തുപറയുന്നു..? ”
” തുളസിക്ക് സമ്മതമാണെങ്കിൽ എനിക്ക് ഡബിൾ ഓകെ.. എന്താ തുളസി…”
” അയ്യോ മാധവേട്ടാ.. അതൊക്കെ ശരിയാകുമോ..”
” ഇതിൽ എന്ത് ശരികേടാണുള്ളത്.. മകനും മരുമകളും നിന്നെ വേണ്ട.. ഇതാകുമ്പോൾ നിനക്ക് സമാധാനമായി കഴിയുകയും ചെയ്യാം അവനൊരു കൂട്ടും ആകും.. ഇവൾക്കും ഇവിടെ സമാധാനമായിരിക്കാം..”
” മാധവേട്ടാ അത്…”
” ഇനി കൂടുതലൊന്നും ചിന്തിക്കേണ്ട മഞ്ജുവിനെ ഞാൻ വിളിച്ചു പറഞ്ഞോളാം.. നീ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തോ..”