“ഏതുനേരവും ഇത് തന്നെയാ രണ്ടിനും പണി, ഊണും ഉറക്കവും ഇല്ല..” ശ്രുതിയെ നോക്കി ലിസി പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി. കൂടെ ശ്രുതിയും ചെന്നു. പിന്നീട് ഉച്ച ഭക്ഷണമുണ്ടാക്കാൻ ശ്രുതിയും ലിസിയുടെ കൂടെ കൂടി. ഭക്ഷണം റെഡിയായി കഴിക്കാൻ നേരമായപ്പോഴും അവർ പബ്‌ജി കളിക്കുകയായിരുന്നു. കൂടെ അനൂപ്‌മുണ്ടായിരുന്നു.
“ശ്രുതി പോയി റെസ്റ്റ് എടുത്തോ…” ഭക്ഷണം കഴിച്ച് കഴഞ്ഞ് ലിസി ശ്രുതിയോട് പറഞ്ഞു.
“മ്മ്..” ശ്രുതി തലയാട്ടികൊണ്ട് മൂളി.
കഴിപ്പ് കഴിഞ്ഞ് ജോസ്‌ലിൻ നേരെ അവളുടെ റൂമിൽ കയറി കതകടച്ചിരുന്നു. ജോയിയും അനൂപും ഹാളിൽ സോഫയിലേക്കിരുന്നു. ശ്രുതി കിടക്കാൻ റൂമിലേക്ക് പോയി. ജോയ് ഫ്രിഡ്‌ജിൽ നിന്നും ഒരു വോഡ്കയുടെ കുപ്പിയും സോഡയുമായി ഹാളിലേക്ക് വന്നു. വോഡ്ക്കയുടെ കഴുത്ത് പൊട്ടിച്ച് രണ്ടു ഗ്ലാസ്സുകളിലാക്കി ചിയേസ് പറഞ്ഞു ഗ്ലാസുകൾ മുട്ടിച്ചു…
“ജോയ് ഒരുമിനുട്ട് ഞാൻ ഒരു കാൾ ചെയ്ത വരാം..?”
“ഒക്കെ..”
അയാൾ ഗ്ലാസ്സുമായി ബാൽകെണിയിലേക്ക് പോയി. വിശാലമായി കിടക്കുന്ന കോൺഗ്രീറ്റ് സമുച്ചയങ്ങളുടെ നിരകൾ പരന്ന് കിടക്കുന്നു. . റോഡിലൂടെ ഇടവിട്ട് പോകുന്ന വാഹനങ്ങൾ. ദൂരെ മെറീന ബീച്ചിന്റെ പരന്ന ദൃശ്യങ്ങൾ കാണാം. അവൻ ഫോൺ എടുത്ത് ഡയൽ ചെയ്തു.
“ഹലോ.. ടീച്ചറെ..”
“ഹോ എൻറെ കെട്യോൻ ജീവിച്ചിരിപ്പുണ്ടോ..?” ഫോണിൽ അനിതയുടെ ശബ്ദം.
“എന്താടി ചത്ത് പോയെന്ന് കരുതിയോ..”
“അനൂപേട്ട വേണ്ടാട്ടാ..” അവൾ പരിഭവിച്ചു.
“മ്മ്..”
“എന്ന വരുന്നത്..”
“തിങ്കളാഴ്ച്ച ഈവിനിംഗ് കയറും..”
“മ്മ്.. അഹ്..”
“എന്തിനാടി നീ കിതക്കുന്നെ..?”
“ഒന്നുല്ല..”
“നീ വിരലിടാണോ..”
“ഒന്ന് പോ അനൂപേട്ട..”
“സത്യം പറയ്..”