“ഹേയ്.. ഒന്നുല്ല” അതും പറഞ്ഞു അയാൾ സോഫയിലേക്കിരുന്നു.
എന്നിട്ട് ആ ബാഗ് എടുത്ത് മടിയിലേക്ക് വെച്ചു.
അതിലുണ്ടായിരുന്ന സാധങ്ങൾ മുഴുവൻ അയാളെടുത്ത് സോഫയിൽ നിരത്തി.
അതിൽ മൂന്ന് ചുരിദാർ ടോപ്പുകളും മൂന്ന് ലെഗിങ്‌സും മൂന്ന് ജോഡി ബ്രായും പാന്റിയുമുണ്ടായിരുന്നു.
പിന്നെ ഒരു ചെറിയ മേക്കപ്പ് കിറ്റും.
അതിൽ നിന്ന് പാന്റിയും ബ്രായും മാത്രം എടുത്ത് ബാക്കി എല്ലാം അതിലേക്ക് തന്നെ തിരിച്ചു വെച്ചു.
ഇത് കണ്ട ശ്രുതി ചിരിച്ചു.
“സാറിന് വട്ടാണ്..” ആ ചിരിയിൽ ആയാളും കൂടി. അയാൾ ആ പാന്റികളും ബ്രാകളും എടുത്ത്, മേശയിലെ ഡിസ്‌ക്കും കൂടെ ലോക്കറിലേക്ക് വെച്ച് പൂട്ടി.
“എനിക്ക് മെൻസസ് എങ്ങാനും അയാൾ എന്ത് ചെയ്യും… ” അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഹേ.. നിനക്ക് ആവാറായിണോ ?”
“ഇല്ല.. പേടിക്കണ്ട.. ഞാൻ ചുമ്മാ പറഞ്ഞതാ..”
“മ്മ്..”
“പിന്നെ എനിക്ക് ഗുളിക വാങ്ങി തരണം, നേരെത്തെ എൻറെ അകത്താണ് ഒഴിച്ചത്.” അവൾ ഒരു നാണത്തോടെ പറഞ്ഞു.
“മ്മ് ..” അയാളും ചിരിച്ചുകൊണ്ട് മൂളി.
രണ്ടു പേരും ബാഗും സാധനങ്ങളുമെടുത്ത് ഓഫീസ് പൂട്ടിയിറങ്ങി.
ബിസിനെസ്സ് മാളിൽ നിന്ന് ബാസ്സ് സ്റ്റാന്റിലേക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു.
രാത്രിയിൽ വിജനമായ റോഡരികിലൂടെ അവർ ബസ്റ്റാന്റിലേക്ക് നടന്നു.
മങ്ങി കത്തുന്ന സ്ട്രീറ്റ് ലൈറ്റുകൾ.
ഇടക്ക് ഓരിയിട്ട് ഫൂട്ട് പാത്തിലൂടെ അലഞ്ഞു നടക്കുന്ന പട്ടികൾ.
ഇടക്കിടക്ക് അവരെ കടന്ന് പോകുന്ന ചെറു വണ്ടികൾ.
അനൂപ് മുന്നിലും ശ്രുതി പിന്നിലുമായി നടന്നു.
ബസ്റ്റാന്റിൽ എത്തുമ്പോൾ ബാസ്സ് വന്നിട്ടുണ്ടായിരുന്നു.
ഒരു എ സി സ്‌കാനിയ ബാസ്സ്. കണ്ടക്റ്റർ ടിക്കറ്റ് കാണിച്ച് അവർ ബസിലേക്ക് കയറി.
കണ്ടക്റ്റർ ബസ്സിന്റെ നടുക്കുള്ള രണ്ടു സീറ്റുകൾ അവർക്ക് കാണിച്ച് കൊടുത്തു.
ശ്രുതി വിൻഡോ സീറ്റിലും അനൂപ് അവൾടെ തൊട്ടടുത്ത സീറ്റിലുമിരുന്നു.
ഒട്ടുമിക്ക സീറ്റിലും ആളുകൾ നിറഞ്ഞിരുന്നു.
പതിനൊന്ന് മണിയായപ്പോൾ ബസ്സെടുത്തു.
എല്ലാവരുടെയും സീറ്റുകൾ കൺഫോം ചെയ്‌തു കണ്ടക്റ്റർ മുന്നിലേക്ക് പോയി.
എ സിയുടെ തണുപ്പടിച്ചപ്പോൾ മുകളിൽ നിന്നും ബ്ലാങ്കറ്റ് എടുത്ത് ഒട്ടുമിക്ക പേരും പുതച്ചു.