അഞ്ജലി :ഞാൻ എന്ത് പറയാൻ.
മാലതി :ടീച്ചർ താല്പര്യം ഉണ്ടെങ്കിൽ പറ, ആരും അറിയാതെ നമുക്ക് അത് നടത്താം..
ദിവ്യ :എന്താ ടീച്ചർ മടിയാണെങ്കിൽ പിന്നെ പറഞ്ഞാൽ മതി.
അഞ്ജലി :എനിക്ക് കുറച്ചു സമയം തരണം.(അഞ്ജലി ഒരു വിധം പറഞ്ഞ് ഒപ്പിച്ചു.അഞ്ജലി വളഞ്ഞു വന്നു തുടങ്ങിയിരിക്കുന്നു എന്നവർക്ക് മനസിലായി. അവർ പരസ്പരം കണ്ണ് കാണിച്ചു അഞ്ജലി കാണാതെ. )
മാലതി :ശെരി ടീച്ചർ ആലോചിച്ചു ഒരു ഉത്തരം തന്നാൽ മതി. എനിക്ക് ക്ലാസ്സ് ടൈം ആയി.
ദിവ്യ :ടീച്ചർ, എന്നാൽ ഞാനും പോകുന്നു. ടീച്ചർ നല്ലപോലെ ആലോചിച്ചു വരുന്ന തിങ്കളാഴ്ച പറഞ്ഞാൽ മതി ഇന്ന് വെള്ളി. അപ്പൊ ശെരി ഞാനും ക്ലാസ്സിലേക്ക് പോകട്ടെ.
(അഞ്ജലി ആകെ അസ്വസ്ഥം ആയി. താൻ ചെയ്യുന്നതെല്ലാം ശെരി തന്നെ ആണോ അവൾ ആകെ വിറയ്ക്കാൻ തുടങ്ങി. അതേ തന്റെ ഭർത്താവ് ഇപ്പോൾ ഒന്നിനും കൊള്ളാത്തവൻ ആയിരിക്കുന്നു. അത് തന്റെ തെറ്റല്ല അയാളെ ഇഷ്ട്ടപെട്ടു വീട്ടിൽ നിന്ന് എല്ലാം തിരസ്കരിച്ചു ഇറങ്ങി വന്നവൾ അല്ലെ താൻ. അന്നുമുതൽ ഇന്ന് വരെ കഷ്ടപ്പാടുകൾ മാത്രം ആണ് മിച്ചം ഉള്ളത്. മോൾ ജനിക്കുന്നിടം വരെ ചേട്ടൻ തന്നെ ഭോഗിച്ചു പക്ഷേ അതിനു അധിക നേരം ദൈർഖ്യം ഉണ്ടായിരുന്നില്ല. പലപ്പോഴും തനിക്കു വരും മുൻപേ ചേട്ടന് പോയിരിക്കും പിന്നെ എങ്ങനെ എന്നറിയില്ല കുണ്ണയിൽ നിന്ന് എപ്പോളോ ഒരു തുള്ളി ബീജം തന്റെ ഗർഭപാത്രത്തിൽ തെറിച്ചു വീണാണ് മൃദുല ഉണ്ടായത്. അതോടു കൂടി ചേട്ടന്റെ ലൈംഗികത നശിക്കുക ആയിരുന്നു. എന്തായാലും ചേട്ടന് അത് ആവശ്യം ഇല്ല പക്ഷേ തനിക്ക് എന്ത് കൊണ്ട് അത് ആഗ്രഹിച്ചുകൂടാ. എന്തായാലും ഉചിതമായ ഒരു തീരുമാനം ടീച്ചർമാർക്ക് നൽകണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.
അതേ സമയം കോളേജിൽ ലൈഫ് വളരെ നല്ല രീതിയിൽ മുൻപോട്ട് പോകുമ്പോൾ ആയിരുന്നു അഞ്ജലിയുടെ കൂട്ടുകാരി ആയ സബിതയുടെ അച്ഛന്റെ മരണം നടക്കുന്നത്. മരണം എന്ന് ഒറ്റവാക്കിൽ പറയാൻ പറ്റില്ല കാരണം അത് രാഷ്ട്രീയ കൊലപാതകം ആയിരുന്നു. സബിതയുടെ അച്ഛൻ ഒരു പൊളിറ്റിക്കൽ ലീഡർ ആണ്. അത് അമറിന്റെ അച്ഛൻ വിശ്വനാഥന്റെ പാർട്ടിയുടെ എതിരെയുള്ള പ്രതിപക്ഷ പാർട്ടിയും ആണ്. ആ കൊലപാതകം തികച്ചും ആസൂത്രണം നിറഞ്ഞതായിരുന്നു. കൊലപാതകത്തിന്റെ സൂത്രധാരൻ മറ്റാരും തന്നെ അല്ല അമർ തന്നെ ആയിരുന്നു. അവൻ തന്റെ ഗുണ്ട പട അതിനായ് നിയോഗിച്ചു. അമർ ആണ് അത് ചെയ്തത് എന്നും വിശ്വനാഥന് വേണ്ടി ആണ് അത് ചെയ്തത് എന്നും നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. ഒരു വലിയ ജനവാലിയ്ക്ക് ഇടയിൽ വെച്ചാണ് ആ അറും കൊല നടന്നത്. അമറിന്റെ വലം കൈ ആയ ഉമ്മർ ആണ് അത് ചെയ്തത്. എന്നിട്ടും വിശ്വനാഥൻ കൈയിൽ ഒരു റീത്തുമായി അന്ത്യോപചാരങ്ങൾ അർപ്പിക്കാൻ എത്തി. അയാൾ അങ്ങനെ ചെയ്തു പോകുമ്പോൾ ജനക്കൂട്ടം നിശബ്ദനായി നോക്കി കാണുന്നു. മൃദുല അതെല്ലാം കണ്ട് കണ്ണുകൾ നിറഞ്ഞു അച്ഛനെ നോക്കി. അച്ഛന് ഒരു ഭവ