വാസു എഴുനേറ്റ് മുണ്ടൊക്കെ നേരെയാക്കി ഡ്രൈവിംഗ് സീറ്റിലേക്ക് നടന്നു.
മോളെ ശിൽപ്പേ… ഇവിടെ വാ..
നടുക്ക് വശത്തെ സീറ്റിൽ നിന്നും ഗോപാലൻ വിളിച്ചു.
ശില്പ വേഗം അയാളുടെ അടുത്തേയ്ക്ക് ചെന്നു.
അയാൾ അവളെ തന്റെ ചേർന്ന സീറ്റിൽ ഇരുത്തി. തോളിൽ തലവച്ചുറങ്ങി.
വണ്ടി ഒരുപാട് ദൂരം പിന്നിട്ടു.
നേരം ഇരുട്ടി.
നല്ല തണുപ്പ് അനുഭവപെട്ടു.
ഊട്ടിയെത്തി..
ഡ്രൈവർ വിളിച്ചു പറഞ്ഞു.
ശ്രീധരൻ ഉറക്കമുണർന്നു. അടുത്തുള്ളവരെയൊക്കെ വിളിച്ചുണർത്തി.
ശേഷം ശ്രീധരൻ ശില്പയെ തിരഞ്ഞു.
അവളവിടെ ഗോപാലനെയും പറ്റി പിടിച്ചു കിടക്കുകയാണ്.
അയാൾ ഗോപാലനെയും, ശില്പയെയും തട്ടി വിളിച്ചു.
ശില്പ പതിയെ കണ്ണു തുറന്നു.
എന്തൊരു ഉറക്കമാ… മോളെയിത്…
അവൾ സീറ്റിൽ നിന്നും എഴുനേറ്റു.
ഊട്ടിയെത്തിയോ..?
അഹ് എത്തി..
ശ്രീധരൻ മറുപടി പറഞ്ഞു.
ശില്പ അവളുടെ മുടിയും, ഡ്രെസ്സുമൊക്കെ നേരെയാക്കി മുൻപിലത്തെ ആളൊഴിഞ്ഞ സീറ്റിൽ പോയിരുന്നു.
അവളുടെ ബാഗിൽ നിന്നും ഫോൺ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേട്ടു.
വേഗം ബാഗ് തുറന്ന് ഫോൺ അറ്റന്റ് ചെയ്തു.
ഹലോ മോളെ..
അഹ് പറ അമ്മേ..
ഊട്ടിയിൽ എത്തിയോ..?
അഹ് ഇപ്പൊ എത്തി.
ഇങ്ങനെയുണ്ടാട്ടിരുന്നു യാത്ര..?
നല്ല യാത്രയാണ്..
അവർക്കൊക്കെ മോളെ ഇഷ്ടായോ..?
അഹ്…