“…. ഞാൻ മരുന്നുണ്ടാക്കീട്ടുണ്ട് …. അത് വച്ച് ഒന്ന് കിഴി വച്ചാൽ മാറാവുന്നതേ ഉള്ളൂ ….”.
“…. നീയാണോ കിഴി വയ്കുന്നെ ….”. അവൾ കള്ളച്ചിരിയോടെ നോക്കി.
“…. ഉം …”. ചെറിയ ഇളിഭ്യചിരിയോടെ പ്രേമൻ താൾ കുനിച്ച് അവളെ നടത്തി.
“… എനിക്ക് പേടിയൊന്നുമില്ലാട്ടോ ….”. അവൾ അവന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.
“…. എന്നെ വിശ്വാസക്കുറവൊന്നുമില്ലല്ലോ … അല്ലേ …”.
മുഖത്തേക്ക് ഊർന്ന് വീണ ചുരുളൻ മുടിയിഴകൾ മാടിക്കൊടുക്കവേ അവൻ ചോദിച്ചു. അവളുടെ തളർന്ന മുഖത്ത് ചെറിയ പ്രസരിപ്പ് ഉണർന്നു.
ടോയിലെറ്റിൽ ലൈറ്റിട്ട് അവളെ ഉള്ളിലേക്ക് ആനയിച്ചു. ക്ളോസെറ്റിന്റെ അരുകിൽ തിരിച്ച് നിർത്തി. പക്ഷെ അവൾക്ക് തനിയെ കുനിഞ്ഞിരിക്കാൻ സാധിക്കുമായിരുന്നില്ല.
“… ഒന്ന് പിടിക്കണേ … തനിയെ നടു വളയ്ക്കാൻ പറ്റുന്നില്ല….”.
പ്രേമന്റെ കൈ പിടിച്ച് അവൾ ഇരുന്നു.
“…. അല്ലാ കൊച്ചമ്മേ … തുണി പൊക്കാതെയെങ്ങനെയാ ???”.
പ്രേമൻ പറഞ്ഞപ്പോഴാണ് അവളും അതോർത്തത്. അവൾ കഷ്ടപ്പെട്ട് അൽപ്പം എഴുന്നേൽക്കാൻ തുടങ്ങി.
“…. ഞാൻ സാരി പൊക്കിതരണോ കൊച്ചമ്മേ ….”.
അങ്ങനെ പറഞ്ഞപ്പോൾ ഭാരതി തമ്പുരാട്ടിയുടെ ശരീരമാകെ ഇളമിച്ചു. നാണം അവളിൽ തുളുമ്പി.
പ്രേമൻ പതുക്കെ കാലിൽ ഇരുന്ന് സാരി അൽപ്പം ചുരുട്ടിക്കൊണ്ട് മേലേക്ക് കയറ്റി. ഭാരതി തമ്പുരാട്ടിയുടെ മനോഹരമായ പാദം പാദസ്വരം അണിഞ്ഞ് വിരാജിക്കുന്നത് അവൻ കണ്ടു. കണം കാലിൽ നിന്ന് സ്വർണ്ണ നിറമുള്ള കുഞ്ഞൻ രോമങ്ങൾ മുകളിലേക്ക് പടർന്ന് കയറുന്നു. സ്റ്റേജിലെ കർട്ടൻ പൊങ്ങും തോറും വേദിയിൽ ഇരിക്കുന്ന ഒരു കാണിക്ക് ഉണ്ടാകുന്ന അതെ ഉൾപുളകമായിരുന്നു അവന്റെ മനസ്സിൽ. കാൽ മുട്ടുകൾ താണ്ടി ഒരു സാരി പൊങ്ങിയപ്പോൾ ഗവേഷകന്റെ കണ്ണാൽ അവൻ ആ തടിച്ച് കൊഴുത്ത തുടകളിലേക്ക് നോട്ടം പായിച്ചു. പാൽപാടയുടെ നിറമുള്ള തുടയിൽ സാരി പൊക്കുകയെന്ന വ്യാജേന അവൻ രണ്ടോ മൂന്നോ വട്ടം വിരൽക്കൊണ്ട് തടവി. വേദന സഹിച്ച് നിൽക്കുന്ന ഭാരതി തമ്പുരാട്ടി അറിഞ്ഞതേയില്ല. അതോ അറിയാത്ത ഭാവം നടിക്കുന്നതോ.
സാരിയുടെ ഇരുവശത്തും ചുരുട്ടിയ ഭാഗം അവളുടെ കൈകളിലേക്ക് കൊടുത്തു. ഇനി ഷെഢി അഴിച്ച് മാറ്റണം. അവന്റെ കൈയാകെ വിറയ്ക്കാൻ തുടങ്ങി. അറിയാതെ അവന്റെ കൈകൾ അഴിക്കാനായി സാരിയുടെ ഉള്ളിലേക്ക് കയറിപ്പോയി. ഭാരതി തമ്പുരാട്ടിയുടെ മനസ്സിന്റെ ആഴങ്ങളിൽ നിന്നും ഒരു ചെറുത്ത് നിൽപ്പെന്ന പോലെ ശരീരം ഒന്ന് വിറച്ച് മാറി. അവന്റെ കൈകൾ നിശ്ചലമായി.
“….. ഷെഢി അഴിക്കാതെയെങ്ങനെയാണ് ….???”.
“…. ഉം, അഴിച്ചോ …. അല്ലാതെ വേറെ വഴിയില്ലല്ലോ …”.