മുലക്കുന്നുകൾക്കിടയിൽ നിന്നും ഊരിപ്പോന്ന, കിടന്നാടിയ മാല!
ഓർമ്മയുണ്ട് ചേച്ചീ. അവനും ചിരിച്ചു. എഴുന്നേറ്റപ്പോളാണ് ചേച്ചിയുടെ ഉയരവും കൊഴുപ്പുമവൻ അറിഞ്ഞത്. ശാരദാമ്മയെ ഓർമ്മവന്നു. അതേ ഉയരം!
നീ വാ. അവരടുക്കളയിലേക്ക് നടന്നു. ആ അരക്കെട്ടിന്റെയൊരു വീതി! ഒറ്റമുണ്ടു മറച്ച താറുടുത്ത കുണ്ടികളുടെയൊരു വലിപ്പം! തുളുമ്പുന്ന കൊഴുത്തു വിരിഞ്ഞ കുണ്ടികൾ!
വിശാലമായ അടുക്കളയവനോർമ്മയുണ്ടായിരുന്നു. വാതിലിനരികിൽ മോളിലെ വളയത്തിൽ നിന്നും തൂക്കിയ കൈലിമുണ്ട് ഒരു താൽക്കാലിക ഊഞ്ഞാലായി മെല്ലെയാടി. ഒരു കുഞ്ഞ് വിരലുനുണഞ്ഞുറങ്ങി.
മോളാ. ലക്ഷ്മി. ന്റെ ലച്ചുക്കുട്ടി. തങ്കി പറഞ്ഞു. അവൾ കുനിഞ്ഞൊരുമ്മ കൊടുത്തപ്പോൾ പാലു നിറഞ്ഞു വീങ്ങിയ മുലകൾ തുളുമ്പി.
ഒരു കുഞ്ഞു മേശയും രണ്ടു മൂന്നു സ്റ്റൂളുകളുമുണ്ടായിരുന്നു. അവനെ അവിടിരുത്തി തങ്കി ഇഡ്ഢലിയും ചട്ണിയും വിളമ്പി. ഹരിയ്ക്ക് പെട്ടെന്ന് വിശപ്പു വന്നു. ഉച്ചക്ക് എന്തോ സ്റ്റേഷനിൽ നിന്നും കഴിച്ചതാണ്! അവനാർത്തിയോടെ വാരിത്തിന്നുന്നതു കണ്ടപ്പോൾ തങ്കിയുടെ മനസ്സിലെന്തോ അലിഞ്ഞു. ലേഖയുടെ ചെറുക്കനെ അവൾക്കിഷ്ട്ടമായിരുന്നു. ഇത്തിരി കുറ്റിത്താടികൾ വളർന്നു സുന്ദരമായ അവന്റെ കവിളുകളിൽ ചുമ്മാ വിരലുകളോടിക്കാൻ തോന്നി. അവൾ രണ്ട് ഇഡ്ഢലികൂടിയിട്ടു. അറിയാതെ അവനോടു ചേർന്നു നിന്നു. വിരലുകളെപ്പോളാണ് അവന്റെ മുടിയിൽ ഇഴഞ്ഞുതുടങ്ങിയത്! അവന്റെ തോളെല്ലിൽ അവളുടെ വിരലുകളോടി.
നീയാകെ മെലിഞ്ഞെടാ മോനേ. ഇങ്ങനെ ശരീരം നോക്കാതെ… അവളുടെ സ്വരമിടറി.
തങ്കിച്ചേച്ചിയുടെ ചൂടുള്ള കനത്ത തുട ചുമലിൽ അമർന്നതും അവളുടെ വിരലുകൾ മുടിയിലൂടെ ഓടുന്നതും ഹരിയെ വേറൊരു ലോകത്തെത്തിച്ചു. ആരോഗ്യമുള്ള കൊഴുത്ത പെണ്ണ്. പെണ്ണിന്റെ മണം. എന്താണത്? കക്ഷങ്ങളിൽ നിന്നുമുയരുന്ന… അല്ല…മാത്രമല്ല… ചുരുണ്ട മുടിയിൽ തേച്ച കാച്ചിയ എണ്ണയുടേത്….അതോ ആ തുടയിടുക്കിൽ നിന്നും….ഛെ.. എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്!
ഹരിയെന്താണ് ആലോചിക്കുന്നത്? അടുത്തൊരു സ്റ്റൂളിലിരുന്ന് മേശയിലേക്കു പാതി കൈമുട്ടു കുത്തി ചാരി അവന്റെ നേർക്കിരുന്ന തങ്കി ചോദിച്ചു. അവൻ വെറുതേ ചിരിച്ചു.
അഞ്ചിഡ്ഢലി അതിനകം വധിച്ചു കഴിഞ്ഞ ഹരിയുടെ വയറിന്റെ കത്തലൊന്നടിങ്ങിയിരുന്നു. അവൻ പോയി കൈ കഴുകി തിരികെ വന്നിരുന്നു.
സത്യം പറഞ്ഞാൽ ഉച്ചയ്ക്ക് രണ്ടു ബിസ്ക്കറ്റും ഒരു ചായേം കഴിച്ചതാണ് തങ്കിച്ചേച്ചീ. ട്രെയിനിലിരുന്ന് ഉറങ്ങിപ്പോയി. അവൾ നീട്ടിയ കട്ടൻ കാപ്പി കുടിച്ചുകൊണ്ടവൻ ചിരിച്ചു.
അവൾ കളിമട്ടിൽ അവന്റെ ചെവിക്കു പിടിച്ചു. നിന്നെക്കണ്ടാലറിയാം, നേരത്തിനും കാലത്തിനുമൊന്നും ചെലുത്തണില്ലാന്ന്. നീയെത്ര നാളൊണ്ടടാ?
ഒരാഴ്ച്ചയെങ്കിലും. കൂട്ടണേല് അമ്മയോട് ചോദിക്കണം.
എന്റെ മോനെ നീ കണ്ടിട്ടൊണ്ടോ? രാമു. തങ്കി ചോദിച്ചു. അവനാ നാളത്തെ കർമ്മങ്ങൾ ചെയ്യുന്നത്. അതു കഴിഞ്ഞ് അവനു പോണം. രണ്ടാം ക്ലാസിലായി. പരീക്ഷ വരുവാ. എട്ടിന്റന്ന് അടിയന്തിരത്തിനു വരുമവൻ. പ്രകാശേട്ടന്റെ കൂടെ.
തങ്കിച്ചേച്ചി പോവുമോ? പോവല്ലേ എന്നവൻ ഉള്ളിലപേക്ഷിച്ചു.
ഞാനിവിടെ കാണുമെടാ. ചടങ്ങു കഴിഞ്ഞേ പോവൂ. കുഞ്ഞമ്മേനെ അതുവരെ ഒറ്റയ്ക്കാക്കണ്ടാന്ന് പ്രകാശേട്ടൻ പറഞ്ഞു. ഇനിയിപ്പോ നീയുമുണ്ടല്ലോ ഞങ്ങൾക്ക് കൂട്ടിന്!