കാരുണ്യം വഴിയുന്ന വലിയ കണ്ണുകൾ! എന്തൊരൈശ്വര്യം! ദേവി ശ്രീകോവിലിൽ നിന്നിറങ്ങിവന്നപോലെ! അവരെ കാണാൻ അവനു മുഖമുയർത്തേണ്ടി വന്നു.
ഞങ്ങൾ അടുത്ത ഫ്ലാറ്റിലാണ്. ഞാനും മാധവേട്ടനും. പുതുതായി മാറിയ കാര്യം സെക്രട്ടറി ജോസഫ് പറഞ്ഞറിഞ്ഞു. ഒന്നു കണ്ടു പോകാന്നു കരുതി. ആ ദേവത മാധുര്യം തുളുമ്പുന്ന സ്വരത്തിൽ പറഞ്ഞു.
ഹരി പെട്ടെന്നുണർന്നു. വരൂ… അവൻ പിന്നിലേക്ക് മാറി.
ആ കൊഴുത്ത സുന്ദരിയായ സ്ത്രീ ഉള്ളിലേക്ക് കടന്നു. ഒറ്റനോട്ടത്തിൽ സോഫയിലിരുന്ന മുടി മുഴുവനും വടിച്ച വിളർത്തു മെലിഞ്ഞ പെണ്ണിനേയും അവളുടെ ക്ഷീണിച്ച വലിയ കണ്ണുകളേയും ശ്രദ്ധിച്ച ശാരദാമ്മയ്ക്ക് പലതും മനസ്സിലായി. കഷ്ട്ടപ്പെട്ടെണീക്കാൻ ശ്രമിക്കുന്ന അവളെ തടഞ്ഞുകൊണ്ട് അവർ വശത്ത് കുന്തിച്ചിരുന്നു.
മോളെണീക്കണ്ട. എന്താ പേര്? അവരുടെ വാത്സല്യം വെളിയിൽ വന്നു.
ലേഖ, ആന്റീ.. അവളുടെ ദുർബ്ബലമായ ശബ്ദം വെളിയിൽ വന്നു.
മോന്റെ പേരെന്താ? ശാരദാമ്മ അവന്റെ നേർക്കു തിരിഞ്ഞു.
കുന്തിച്ചിരുന്ന കൊഴുത്ത സ്ത്രീയുടെ തടിച്ചു വിടർന്ന ചന്തികളിൽ മേഞ്ഞുനടന്ന കണ്ണുകൾ അവൻ ധൃതിപ്പെട്ട് പിൻവലിച്ചു.
ഹരി, ആന്റീ.. അവൻ പറഞ്ഞു.
ശാരദാമ്മ എഴുന്നേറ്റു. നിങ്ങളിരിക്കൂ. ഞാനിപ്പോൾ മാധവേട്ടനേം കൂട്ടി വരാം.
ആ സുന്ദരരൂപം മറഞ്ഞപ്പോൾ ഹരിയും ലേഖയും മുഖത്തോടുമുഖം നോക്കി പുഞ്ചിരിച്ചു.
നിനക്ക് പുതിയൊരമ്മയെ കിട്ടിയെടീ. ഹരി ചിരിച്ചു. നിനക്കോടാ? ലേഖയവന്റെ കൈ കവർന്നു. ആന്റിയെ നീ നോക്കിയത് ഞാൻ കണ്ടു മോനേ. അവരുടെ മൊല ചൊരത്തിക്കാണും, എന്റെ ചുള്ളൻ ചെറുക്കനെക്കണ്ടപ്പോൾ.
പ്രസവത്തിൽ അമ്മ മരിച്ച ഹരിയെ വളർത്തിയത് വലിയ താല്പര്യമില്ലാത്ത ബന്ധുക്കളായിരുന്നു. ശാരദാമ്മയെ കണ്ടപ്പോൾ അവനും ലേഖയ്ക്കും ഒരമ്മയെക്കിട്ടി എന്നു തോന്നി.
സാത്വികനായ മാധവപ്പണിക്കരും പിന്നിൽ അദ്ദേഹത്തിന്റെ സാധ്വിയായ പത്നി ശാരദാമ്മയും ട്രേയിൽ ചായ നിറച്ച മഗ്ഗും കപ്പുകളുമായി രംഗപ്രവേശം നടത്തി.
പണിക്കർ സാർ കസേരയിൽ ഇരുന്നു കുശലങ്ങൾ അന്വേഷിച്ചപ്പോൾ ശാരദാമ്മ ലേഖയുടെ അടുത്തൊരു സ്റ്റൂളിലിരുന്ന് അവളെ ചായ കുടിപ്പിച്ചു. ഒപ്പം ഹരി നീട്ടിയ ഗുളികകളും കൊടുത്തു. അവളുടെ പുറത്തവർ തഴുകിക്കൊണ്ടിരുന്നു.
ഹരീ എനിക്കിന്നലെ വരെ രണ്ടു പെൺമക്കളായിരുന്നു. ഇപ്പോൾ മൂന്നായി. ശാരദ ലേഖയുടെ കവിളിൽ ഉമ്മവെച്ചുകൊണ്ടു പറഞ്ഞു. അവരുടെ കണ്ണുകൾ നനഞ്ഞിരുന്നു.