കൊട്ടിയാംപാറയിലെ മറിയക്കുട്ടി
KottiyamPaarayile Mariyakutty | Author : Sunny Leol
മഞ്ഞണിഞ്ഞ പുലർകാലത്ത് മേഘങ്ങൾ
മറയ്ക്കുന്ന ഹരിതകമണിഞ്ഞ കൊട്ടിയാംപാറയിലെ മലനിരകൾക്കിടയിൽ…….., നെയ്മറുടെ ഹെയർ സ്റ്റൈൽപോലെ കറുത്ത കരിമ്പാറക്കൂട്ടങ്ങൾ തള്ളിയിറങ്ങി നിന്നിരുന്നു.
കിഴക്കാംതൂക്കായ പാറകൾക്കിടയിലൂടെ “……ആലുമാ ഢോലുമാ,…………..” പാടിക്കൊണ്ട് ആർത്തലച്ച് പതഞ്ഞൊഴുകുന്ന കൊച്ചരുവികൾ കൊട്ടിയാംപാറയുടെ സൗന്ദര്യവും നിലനില്പുമായിരുന്നു…
കുടിയേറ്റമനുഷ്യരുടെ അദ്ധ്വാനം കൊണ്ട് മറ്റേത് മലയോരമേഖലയിലെയും പോലെ
മാറ്റങ്ങളാൽ മാറ്റപ്പെട്ട പ്രകൃതിയും മനുഷ്യരുമുള്ള അവിടെയും…, ദൃശ്യമാധ്യമങ്ങളുടെ താളത്തിലേറി ജീവിതം ഒഴുകിനീങ്ങുന്നു…………………
“….ലോകത്തിൻ കഥയറിയാതെ……”
എപ്പിസോഡിനന്ത്യം കുറിച്ച്
മഹാനടൻ തോളും ചരിച്ച് കൈവീശി
നടന്നു പോയപ്പോൾ,
ടിക് ടോക് സുന്ദരൻ പക്രുവും മദാലസമഞ്ജുളയും തമ്മിലുള്ള ‘അമ്മായിമരുമകൻ’ കെട്ടിപ്പിടുത്തവും കണ്ട് വെള്ളമിറക്കിയ ശേഷം, ടിവിയും പൂട്ടി ആശ മരിയ വാതിൽ തുറന്ന് അടുക്കളയിലേക്ക് കയറി.
“സമയമൊത്തിരി…. ആയില്ലേ
നാളെകാലത്തെഴുനേൽക്കാനുള്ളതല്ലേ..”
ആശയുടെ മമ്മി…. പോത്തംപറമ്പ് നാൻസിഅലോഷി ബെഡ്ഷീറ്റ് കൊട്ടിക്കുടഞ്ഞു വിരിച്ചു മലർന്നു കിടന്ന് കാലിന്മേൽ കാല് വച്ചു കെട്ടിയോനെ നോക്കി.
“ഓ..നാളെ മുതൽ അച്ഛന് ഭക്ഷണം കൊടുക്കണമല്ലേ…”
കിടക്കാൻ നേരമുള്ള തടസമായ ജെട്ടി ഊരി വലിച്ചെറിഞ്ഞു അയാൾ ഭാര്യയുടെ
തെറുത്തു കയറിയിരിക്കുന്ന നൈറ്റിയ്ക്ക് വെളിയിൽ കാണായ വെളുത്ത കാലുകളും ചുവന്ന തുടകളും നോക്കി കട്ടിലിലേക്ക് ചെരിഞ്ഞു.