ബ്രെയിന്‍ ഗെയിം [Master]

Posted by

“നില്‍ക്കടാ നായെ” അരയില്‍ നിന്നും കത്തി വലിച്ചൂരി അവന്‍ അലറി. കത്തി കണ്ടതോടെ ഞാന്‍ പരുങ്ങി.

“ഇനി നീ എന്നെ തൊട്ടാല്‍ നിന്റെ കൊടല് ഞാനെടുക്കും. ഇവളെ നിനക്ക് മാത്രം ഊക്കി സുഖിക്കണം. അതല്ലേടാ പൂറീമോനെ നിന്റെ സൂക്കേട്?” അവന്‍ വീണ്ടും അതുതന്നെ പറഞ്ഞു.

“എടാ നായെ വൃത്തികേട്‌ പറയരുത്. അമ്മേം പെങ്ങളേം തിരിച്ചറിയാത്ത നിന്റെ വീട്ടിലെ സംസ്കാരമല്ല മറ്റുള്ളവര്‍ക്ക്. ഇറങ്ങിപ്പോടാ ഇവിടുന്ന്” ഞാന്‍ ആക്രോശിച്ചു.

“ഹും. പെങ്ങള്‍! ഏത് കോപ്പിലെ പെങ്ങളാടാ ഇവള് നിന്റെ? നിന്റെ മച്ചിത്തള്ളയ്ക്ക് പെറാന്‍ ഒക്കത്തില്ല. അതിന് മലപ്പുറത്തൊള്ള എങ്ങാണ്ടൂന്നു നിന്നേം എവളേം ദത്തെടുത്തതാടാ നായെ. അവന്റെ ഒരു പെങ്ങള്.. നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്. നിന്റേം എവടേം ഊക്ക് ഞാനീ നാട്ടീ പാട്ടാക്കും. നോക്കിക്കോ.”

സ്തംഭിച്ചു പോയിരുന്ന എന്നെ നോക്കി കാറിത്തുപ്പിയിട്ട് അവന്‍ പോയി. എന്നെക്കാള്‍ അധികം ഞെട്ടലോടെ ഷൈല നില്‍പ്പുണ്ടായിരുന്നു. അവള്‍ വിശ്വസിക്കാനാകാതെ അമ്മയെ നോക്കി. അമ്മ കരഞ്ഞുകൊണ്ട്‌ ഉള്ളിലേക്കോടിപ്പോയി.

എനിക്കത് വിശ്വസിക്കാനെന്നല്ല, സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത കാര്യമായിരുന്നു. കാരണം ബാല്യം മുതല്‍ ഞങ്ങള്‍ അച്ഛന്റെയും അമ്മയുടെയും സ്വന്തം മക്കളെപോലെതന്നെയാണ് ജീവിച്ചിരിക്കുന്നത്. ഇന്നേവരെ ഒരാള്‍ പോലും ഇത്തരമൊരു കാര്യത്തിന്റെ സൂചന ഞങ്ങള്‍ക്ക് തന്നിട്ടുണ്ടയിരുന്നില്ല.

മെല്ലെമെല്ലെ ഞാനെല്ലാം അറിഞ്ഞു. ആ മദ്യപാനി പറഞ്ഞത് സത്യമായിരുന്നു. ആരോ വ്യഭിചരിച്ച് പ്രസവിച്ച് ഉപേക്ഷിച്ച എന്നെയും, അതേപോലെ മറ്റെങ്ങോ ജനിച്ച അവളെയും ഇത്തരം കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നും അച്ഛനും അമ്മയും ദത്തെടുത്തായിരുന്നു. അമ്മയ്ക്ക് വിവാഹശേഷം ഗര്‍ഭമുണ്ടായതാണ്. പക്ഷെ ആ സമയത്തുണ്ടായ ചില രോഗങ്ങള്‍ മൂലം ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നതോടെ അമ്മയും അച്ഛനും മാനസികമായി തകര്‍ന്നു. ഇനിയൊരിക്കലും ഒരമ്മയാകാന്‍ സാധിക്കില്ല എന്ന് ഉറപ്പായതുകൊണ്ട്, രണ്ടുപേരും ചേര്‍ന്ന് ഏതെങ്കിലും കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒന്നല്ല, രണ്ടുപേര്‍ വേണമെന്ന ആഗ്രഹം അമ്മ തന്നെയാണ് പറഞ്ഞത്; ഒരാണും ഒരു പെണ്ണും. അങ്ങനെയാണ് ഞങ്ങള്‍ ഇത്രയധികം സ്നേഹനിധികളായ അച്ഛന്റെയും അമ്മയുടെയും മക്കളായത്. ഈ സത്യം അറിഞ്ഞതോടെ, അച്ഛനോടും അമ്മയോടും ഉണ്ടായിരുന്ന എന്റെ സ്നേഹം ഇരട്ടിച്ചു. കാരണം ആരോരുമില്ലാതിരുന്ന എന്നെ, സ്വന്തം മകനായി വളര്‍ത്തിയ അവരുടെ മനസ്സിന്റെ വലിപ്പം എനിക്ക് വര്‍ണ്ണിക്കാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *