“ഷാനവാസ് … എനിക്ക് ആരോടും ഒരു വെറുപ്പുമില്ല … കോഴി കടയിലെ പയ്യനെ രാത്രിയിൽ ഇവിടെ കാണാതായപ്പോൾ ആ വിവരം റഷീദയോട് ഒന്ന് പറയുന്നതിന് വേണ്ടിയാണ് ഞാൻ അവിടെ വന്നത് , അപ്പോൾ ഒരിക്കലും കാണാൻ പാടില്ലാത്ത കാഴ്ച അവിടെ കണ്ടു .. ആ ഒരു കാര്യം ഞാൻ അപ്പോഴേ മറന്നു , ഞാനായിട്ട് ആരോടും അത് പറയില്ല … ഷാനവാസ് പൊയ്ക്കോളൂ ”
മനസ്സ് ഒട്ടും അലിയാത്ത പോലെ സ്വരം കടുപ്പിച്ചു തന്നെ സുമ പറഞ്ഞു.
“എനിക്കറിയാം ചേച്ചി .. ഉമ്മയ്ക്ക് എന്റെ പല കൂട്ടുകാരുമായി പോലും ബന്ധമുണ്ടെന്ന് .. ഏറ്റവും ഒടുവിലത്തെ ഇരയാണ് നിങ്ങടെ കോഴി കടയിലെ പയ്യൻ ശരത്ത് .. പക്ഷേ ഒരു പുരുഷനെന്ന നിലയിൽ ഇതെല്ലാം കണ്ടു കൊണ്ട് ഒന്നും മിണ്ടാതെ നടക്കുന്ന എന്റെ വികാരങ്ങൾ ആരും മനസ്സിലാക്കുന്നില്ല “
അതും പറഞ്ഞ് പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി പുക വായുവിലേക്ക് ഷാനവാസ് പതിയെ ഊതി വിട്ടു. തന്റെ വീട്ടു മുറ്റത്ത് നിന്ന് തീർത്തും മര്യാദ ഇല്ലാത്ത രീതിയിലുള്ള അവന്റെ പെരുമാറ്റം സുമയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല ,
“ഷാനവാസിന്റെ വികാരങ്ങൾ ഇവിടെ ആരാണ് മനസ്സിലാക്കേണ്ടത് … എനിക്ക് അടുക്കളയിൽ കുറച്ചു തിരക്കുണ്ട് നമുക്ക് പിന്നെ കാണാം ”
അതും പറഞ്ഞ് പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങിയ സുമയോട് ഷാനവാസ് പറഞ്ഞു ,
“എന്റെ വികാരങ്ങൾ മനസ്സിലാക്കേണ്ടത് തീർച്ചയായും ചേച്ചി തന്നെയാണ് …”
“ഞാനോ … ഞാൻ എങ്ങനെ …?”
അവനെ കണ്ണു തുറിച്ച് ഒരു നോട്ടം നോക്കിക്കൊണ്ട് സുമ ചോദിച്ചു.
“കോഴിയെ കൊല്ലുന്നതിനു വേണ്ടി എവിടെ നിന്നോ വന്ന ഒരു പയ്യൻ നാട്ടിലുള്ള രണ്ടു പെണ്ണുങ്ങളെ കറക്കി എടുത്തു .. അതിലൊരാൾ എന്റെ ഉമ്മയും മറ്റൊരാൾ എന്റെ മുന്നിൽ നിൽക്കുന്ന സുമ ചേച്ചിയും ആണ് .. ഉമ്മയോട് എനിക്ക് എന്റെ വികാരത്തെ പറ്റി പറയാൻ സാധിക്കില്ല പക്ഷേ ചേച്ചിയോട് പറയാൻ സാധിക്കും … “
ഒരു ഞെട്ടലോടെയാണ് സുമ ഷാനവാസിന്റെ വാക്കുകൾ കേട്ടത്. അതു വരെ മനസ്സിൽ സംഭരിച്ച് നിർത്തിയിരുന്ന ധൈര്യമെല്ലാം ചോർന്നു പോയി .. എന്നിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ പതിയെ ശബ്ദം താഴ്ത്തി ചോദിച്ചു ,
“ഷാനവാസ് നീ എന്താണ് ഈ പറയുന്നത് …?”
“ഓ .. എനിക്ക് കൂടുതൽ വളച്ച് കെട്ടി ഒന്നും പറയാനറിയില്ല , ഒറ്റ വാക്കിൽ ഞാൻ കാര്യം പറയാം .. ഇന്നലെ കോഴി കടയിലെ പയ്യനുമായി ചേച്ചി പരിപാടി നടത്തുമ്പോൾ നിങ്ങടെ അടുക്കള ജനാലയിൽ കണ്ട മുഖം എന്റേതാണ് , ഞാൻ എല്ലാം കാണുന്നുണ്ടായിരുന്നു “