അവർ മുകളിലേക്ക് പോയി. അവിടെ ഉള്ള ബാൽക്കണിയിലേക്ക് പോയി രണ്ടു കസേരകളിലേക്ക് ഇരുന്നു
സ്‌മൃതി : ഈ കേസിൽ ജഡ്ജ് ആയി സാർ തന്നെ ആയത് വന്നത് എന്റെ ഭാഗ്യം.
കെ കെ : സ്‌മൃതി ഇത് ചെറിയ കളി അല്ല. നിങ്ങൾ ഫ്ലാറ്റ് കെട്ടുന്ന സ്ഥലം രാജകുടുംബം വക ആണെന്ന് എല്ലാർക്കും അറിയാം. ബട്ട് അതിനു എവിടെന്സ് ഇല്ല. ഞാൻ ഇത് സ്‌മൃതിക്ക് അനുകൂലം ആയി വിധിച്ചാലും ഗവണ്മെന്റ് അപ്പീലിന് പോയാൽ പണി ആകും. ആ കുടുംബത്തിൽ ആരെങ്കിലും തെളിവ് ആയി വന്നാൽ സംഗതി കുഴയും.
സ്‌മൃതി : അത് പണ്ട് രാജാവ് എന്റെ അപ്പൂപ്പന് പതിച്ചു നൽകിയതായി ഡിപ്പാർട്മെന്റിൽ രേഖ ഉണ്ട്. അല്ലെങ്കിൽ ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ മിനിസ്റ്ററെയും പബ്ലിക് പ്രോസിക്യൂട്ടറെയും ഒക്കെ കാണേണ്ട രീതിയിൽ എന്റെ കുട്ടികൾ കണ്ടിട്ടുണ്ട്. അവര്ക് വേണ്ടതൊക്കെ നൽകിയിട്ടുണ്ട്
സാറിനു എന്താ വേണ്ടത്.
കെ കെ ചിരിച്ചു കൊണ്ട് പറഞ്ഞു : സ്‌മൃതി എനിക്ക് അറിഞ്ഞു തന്നാൽ മതി
സ്‌മൃതി : അതൊക്കെ ഞാൻ റെഡി ആക്കിയിട്ടുണ്ട്. അകത്തു ഒരാൾ വെയ്റ്റിംഗ് ആണ്.
കെ കെ : ആര്.
സ്‌മൃതി : സാറിന്റെ ഫേവറിറ്റ് ആയ ആൾ.
കെ കെ : മായ ആണോ?
സ്‌മൃതി : അവൾ ഫീൽഡ് ഔട്ട് ആയില്ലേ മാര്യേജ് കഴിഞ്ഞപ്പോൾ. സാർ കഴിഞ്ഞ തവണ വന്നപ്പോൾ അവളെ കൊതിയോടെ നോക്കുന്ന കണ്ടപ്പോൾ തന്നെ വിചാരിച്ചു സാറിനു അവളെ ബോധിച്ചു എന്ന്.
അവർ മുറിയിലേക്ക് പോയി. വാതിൽ തുറന്നതും
സ്‌മൃതി : ചിത്ര മോളെ… ദേ കെ കെ സാർ വന്നിരിക്കുന്നു.