പതുക്കെ അവരെ സ്വീകരിക്കാനായി വാതിൽ തുറന്നു. തണുത്ത് വിറച്ച് നിൽക്കുന്ന അവരുടെ കണ്ണിലെ ദയനീയ ഭാവം അവൻ അവഗണിച്ച് അവരെ നോക്കി.
” ….. ഉം …. ‘അമ്മ വിളിച്ചിരുന്നു …. കയറിക്കൊള്ളു … “.
അമ്മയുടെ വാക്കുകൾ പാലിക്കാൻ വേണ്ടി മാത്രം മാധവൻ അവരെ അകത്തേക്ക് ക്ഷണിച്ചു.
ആ മകളും അമ്മയും അതീവ പേടിയോടെ അകത്തേക്ക് കയറി. വാതിൽ വലിയ ഒച്ചയിൽ അമർത്തിയടച്ച് അവരുടെ ഭയത്തെ മാധവൻ കൊടുമ്പിരി കൊള്ളിച്ചു.
മാധവൻ സോഫയിൽ ഞെളിഞ്ഞിരുന്നു. ടീപ്പോയിൽ മദ്യക്കുപ്പിയും ഗ്ളാസ്സും വെള്ളവും ഉണ്ടായിരുന്നതിൽ നിന്നവൻ മദ്യം പകർന്ന് വെള്ളം ചേർത്ത് പതുക്കെ ഒരു കവിൾ ഇറക്കി.
” …. നിങ്ങളുടെ പേരെന്താണ് ….. വീട്ടിലെ സാധനങ്ങൾ വല്ലതും കളവ് പോയാൽ പോലീസിൽ അറിക്കണമെങ്കിൽ മിനിമം പേരെങ്കിലും അറിയേണ്ടേ …. “. മാധവൻ പുച്ഛത്തോടെ ചോദിച്ചു.
അവരിരുവരുടെയും മുഖം അഭിമാനം നശിച്ചവരെ പോലെ താഴ്ന്നു. മാധവൻ ഇരുവരുടെയും മുലകളിലേക്ക് ചൂഴ്ന്ന് നോക്കി.
” ….. എന്റെ പേര് മേരി ചാക്കോ ….. ഇതെന്റെ മോൾ റിൻസി ….. ഇപ്പോൾ പ്ലസ് ടൂ കഴിഞ്ഞു നിൽക്കുന്നു …. എനിക്ക് ഒരു പാസ്റ്ററുടെ ഒപ്പം വേദപുസ്തകം വായിക്കലാണ് പണി …. ഇനിയിപ്പോൾ ഈ കേസ്സും കൂട്ടവുമായപ്പോൾ അതും ഇല്ലാതെയായി. …. മോൻ പേടിക്കേണ്ടാ …. ഞങ്ങൾ മോഷണമൊന്നും നടത്തുന്നവരല്ല …. കുറച്ച് നാൾ ഒരു അഭയം തരണം …. വേറെ വീടും ജീവിതമാർഗ്ഗവും ശരിയായാൽ അന്ന് ഞങ്ങളെറങ്ങിക്കൊള്ളാം …. അത് വരെ വീട്ട് ജോലിക്കാരികളെ പോലെ ഇവിടെ കഴിഞ്ഞൊളാം ….”.
അതീവ ദയനീയതോടെ മേരി മാധവനോട് പറഞ്ഞു. എല്ലാം കേട്ട മാധവന് അവർ മോഷണമൊന്നും നടത്തുന്നവരല്ല എന്നത് മനസ്സിലായി. എന്തോ അങ്ങനെ വിശ്വസിക്കാനാണ് അവനപ്പോൾ തോന്നിയത്.