“പിന്നേ.. എനിക്കറിയില്ലേ നിന്നെ. ഹോസ്പിറ്റലിലും ഫ്ലാറ്റിലുമൊക്കെയായി എത്ര സുന്ദരന്മാരും പണച്ചാക്കുകളുമാ നിന്റെ പുറകെ നടക്കുന്നത്. അതിലൊന്നും വീഴാത്ത നീയാ ഇനിയിപ്പോ ടെലിഗ്രാമിലെ മീശമുളയ്ക്കാത്ത പിള്ളേരുടെ ഒലിപ്പീരിന് പുറകെ പോവുന്നത്..!” തമാശയായി പറഞ്ഞതാണെങ്കിലും സുരേഷേട്ടന്റെ ശബ്ദത്തിൽ ഇച്ചിരി നിരാശകലർന്നിട്ടുണ്ടെന്ന് ബിന്ദുവിന് തോന്നി.
സെക്സിന്റെ കാര്യം വരുമ്പോൾ തങ്ങളൊരു വിചിത്ര ദമ്പതികളാണെന്ന് ബിന്ദുവിന് തന്നെ സ്വയം തോന്നാറുണ്ട്. ബിന്ദുവിന് നീലച്ചിത്രങ്ങളോടുള്ള പ്രിയം പോലെയാണ് സുരേഷിനു വിവാഹിതരായ സ്ത്രീകളോടുള്ള താല്പര്യം. സുരേഷിന്റെ ആ ഇഷ്ടം ഏറ്റവും കൂടുതൽ അറിയുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും ബിന്ദുതന്നെയാണെന്നതാണ് ഏറ്റവും വലിയ വൈരുധ്യം!! തങ്ങളുടെ സുഹൃദ് വലയത്തിലുള്ള സുന്ദരികളായ സ്ത്രീകൾ, പുറമെ നിന്ന് കാണുമ്പോൾ അവരൊക്കെ പതിവ്രതകളും മാന്യകളുമായിരിക്കും… അവരിൽ സമൂഹത്തിൽ അറിയപ്പെടുന്നവർ മുതൽ ഉന്നത പദവികളിൽ ഇരിക്കുന്നവരുടെ ഭാര്യമാർ വരെയുണ്ട്… അത്തരം സ്ത്രീകളെ വശീകരിച്ചെടുക്കാനും രതിയിലേർപ്പെടാനുമുള്ള തൻ്റെ ഭർത്താവിന്റെ കഴിവിൽ ബിന്ദു രഹസ്യമായി ഊറ്റം കൊണ്ടു.. പിന്നീട് പാർട്ടികളിലും മറ്റും വെച്ച് ആ സ്ത്രീകളെ കാണുമ്പോൾ ഡോക്ടറുടെ ചുണ്ടുകളിൽ വിരിയുന്ന ഗൂഢമായ ചിരിയുടെയും ദ്വയാർത്ഥംപൂണ്ട വാക്കുകളുടെയും മുന്നിൽ ഒരു ചോദ്യഭാവത്തോടെ അവർ ചൂളുന്നത് ഒരു സാഡിസ്റ്റിനെ പോലെ ബിന്ദു കണ്ടാസ്വദിക്കും… അവിഹിതബന്ധത്തിൽ ഏർപ്പെടാത്ത തന്റെ ശരീരത്തിന് അവരെക്കാളൊക്കെ എന്തോ വിശുദ്ധി ഉണ്ടെന്ന് ബിന്ദു രഹസ്യമായി അഹങ്കരിച്ചു.
ന്യുയോർക്ക് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫെർണാണ്ടസിന്റെ ഭാര്യയും സുരേഷേട്ടന്റെ സഹപ്രവർത്തകയുമായ ഡോക്ടർ സീലിയ ഫെര്ണാണ്ടസിനെ എവിടെ വെച്ച് കണ്ടാലും ബിന്ദുവിന് ഓർമ്മവരിക കഴുത്തിൽ ചുറ്റിയ സ്റ്റെറ്സ്കോപ്പും വെള്ള ജാക്കറ്റുമിട്ട് തന്റെ ഭർത്താവിന്റെ മുന്നിൽ ഒരു കള്ളച്ചിരിയോടെ മുട്ടുകുത്തിയിരിക്കുന്ന അവരുടെ ഫോട്ടോയാണ്. സുരേഷേട്ടന്റെ ഓഫീസ് മുറിയിൽ നിന്നെടുത്ത ആ ഫോട്ടോയിൽ മുഖത്ത് ഒഴുകി പരന്നിരിക്കുന്ന കട്ടിയുള്ള ശുക്ലവും തൻ്റെ ഭർത്താവിന്റെ ലിംഗമകുടത്തെ സ്പർശിക്കുന്ന നാവും ചേർന്ന് ഗംഭീര പൊസിലായിരുന്നു സീലിയ. ഹൈ ഡെഫിനിഷൻ ക്വാളിറ്റി ഉള്ള ആ ഫോട്ടോ ബിന്ദു ഇപ്പോഴും തന്റെ മൊബൈലിലെ സീക്രട്ട് ഫോൾഡറിൽ സൂക്ഷിച്ചിട്ടുണ്ട്.