“കല്യാണ മണ്ഡപത്തിൽ വെച്ച് തന്നെ ഒരു ജോഡികണ്ണുകൾ എന്നെ വിടാതെ പിന്തുടരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അത്തരം തുറിച്ചു നോട്ടങ്ങളും അത്യാവശ്യം തട്ടലും മുട്ടലും അറിയാതെ എന്നവണ്ണമുള്ള മുലയിലെയും നിതംബത്തിലേയുമെല്ലാം പിടുത്തവും അതിനു മുന്നേ തന്നെ ഒരുപാട് അനുഭവിച്ചതിനാൽ ആ കണ്ണുകളെയും അതിന്റെ ഉടമയെയും ഞാനത്ര കാര്യമായെടുത്തില്ല. താലികെട്ടിനു ശേഷം ഭർത്താവു പരിചയപ്പെത്തുമ്പോളാണ് അറിഞ്ഞത് അതദേഹത്തിന്റെ അമ്മയുടെ മൂത്ത ജ്യേഷ്ഠനാണെന്ന്…!!!
ശേഖരൻ മാമന് അറുപത്തഞ്ച് വയസ്സിന്റെ മുകളിൽ പ്രായം കാണും.ആ കുടുംബത്തിലെ മൂത്ത കാരണവരാണ് മാമൻ. നല്ല ആരോഗ്യമുള്ള ശരീരം. നരച്ച മീശയും കഷണ്ടിയും. നല്ല ഉയരവും അതിനൊത്ത വണ്ണവും. പണത്തിന്റെ ഹുങ്ക് ഇട്ടിരിക്കുന്ന ഡ്രെസ്സിലും ആഭരണങ്ങളിലും തെളിഞ്ഞു കാണാം. ചുവന്ന കണ്ണുകളുടെ ചൂഴ്ന്നുള്ള നോട്ടത്തിൽ പലപ്പോഴും ഞാൻ ചൂളിപ്പോയി. അയാൾ അടുത്ത് വന്ന് നിൽക്കുമ്പോൾ സിംഹത്തിന്റെ മുന്നിലകപ്പെട്ട മാൻപേടയുടെ അവസ്ഥയായായിരുന്നു എന്റേത്.. ആ തിരക്കുകൾക്കിടയിൽ പലപ്പോഴും മറ്റാരും കാണാതെ അയാളുടെ കൈകൾ എന്റെ തുടകളെയും നിതംബത്തെയും തഴുകി നീങ്ങുന്നത് അറിഞ്ഞില്ലെന്ന് നടിക്കാനേ എനിക്ക് സാധിച്ചുള്ളൂ..
വീട്ടിലെത്തി എല്ലാവരെയും പരിചയപ്പെട്ടതിനു ശേഷം ഇനി എന്തെന്ന് ആലോചിച്ചിരിക്കുമ്പോൾ സുരേഷേട്ടനാണ് മുറിയിൽ പോയി ഡ്രെസ്സൊക്കെ ചേഞ്ച് ചെയ്ത് ഒന്ന് ഫ്രഷായിക്കൊള്ളാൻ പറഞ്ഞത്. സമയം സന്ധ്യ കഴിഞ്ഞതേ ഉള്ളൂ. ബന്ധുക്കളൊക്കെ പിരിഞ്ഞു പോയി സുരേഷേട്ടൻ ഫ്രീയാവണമെങ്കിൽ ഇനിയും ഒന്ന് രണ്ടു മണിക്കൂറുകളെടുക്കും. അതുവരെ റൂമിൽ പോയി ഫ്രെഷായശേഷം അല്പം വിശ്രമിക്കാമെന്ന് ഞാൻ കരുതി. മുകളിലത്തെ നിലയിൽ ഞങ്ങളുടെ ബെഡ്‌റൂം മാത്രമേ ഉണ്ടായിരുന്നുള്ളു… ഞാൻ ഉള്ളിൽ കയറി കതകടച്ച് കുറ്റിയിട്ടു.. മുറിയിലാകെ എസിയുടെ തണുപ്പും ബെഡിൽ വാരിവിതറിയ മുല്ലപ്പൂവിന്റെ സുഗന്ധവും….അപ്പോൾ തന്നെ കുറച്ചു ജീവൻ തിരിച്ചുകിട്ടിയ പോലായിരുന്നു. കല്യാണഹാളിലെ കൊടുംചൂടിലും ബഹളത്തിലും എടുത്താൽ പൊങ്ങാത്തത്ര കനമുള്ള കല്യാണസാരിയും ആഭരണങ്ങളും ധരിച്ച് രാവിലെ മുതൽ വൈകുന്നേരം വരെ നിന്നതിനാൽ ഞാനാകെ തളർന്നിരുന്നു. ഞാനെന്റെ താലി ഒഴികെയുള്ള ആഭരണങ്ങൾ അഴിച്ചുമാറ്റി.. ഒന്നു കുളിച്ചതിനു ശേഷം ഡ്രസ്സ് മാറാമെന്ന് വിചാരിച്ച് സാരി അഴിക്കാൻ തുടങ്ങുമ്പോളായിരുന്നു ഡോറിൽ തുടരെത്തുടരെയുള്ള മുട്ട് കേട്ടത്. ആരോ എന്തോ അത്യാവശ്യകാര്യമാണെന്ന ധാരണയിൽ സാരിത്തലപ്പ് മാറിലേക്ക് വലിച്ചിട്ട് ഞാൻ ധൃതിയിൽ ഡോർ ഒരിച്ചിരി തുറന്നു.