രചനയുടെ വഴികൾ 2 [അപരൻ]

Posted by

ബുദ്ധിയുദിച്ച തങ്കമ്മയാകട്ടെ ഒരക്ഷരം ഉരിയാടാതെ നമ്രമുഖിയായി നിന്നു…

രാജാവിന്റെ സ്പെഷ്യൽ സമ്മാനമായി രണ്ടു ചന്ദ്രിക സോപ്പ്, രണ്ടു പായ്ക്കറ്റ് കോഹിനൂർ, ഒരു കുട്ടിക്കുറാ പൗഡർ, മാൻഷൻ ഹൗസ് ഫുള്ള്, ദശമൂലാരിഷ്ടം എന്നിവയും കിട്ടി.

വൈകിട്ടത്തെ കപ്പലിനു തന്നെ രണ്ടു പേരും മീരാപ്പൂരിലേക്കു മടങ്ങി.

“പിന്നല്ലേ രസം ”
നായർ തുടർന്നു…

മീരാപ്പൂരിലെത്തിയ വിനായകൻ ആകെ പരിക്ഷീണനായിരുന്നു. വഴി യാത്രയ്ക്കിടയിലാണ് തങ്കമ്മ രാജകുമാരിയൊന്നുമല്ല എന്ന് വിനായകൻ അറിയുന്നത്. പറ്റിയ അബദ്ധം ആരേയും അറിയിക്കേണ്ടായെന്നു പുള്ളി കരുതി.

അവർ ആദ്യം തങ്കമ്മയുടെ വീട്ടിലാണെത്തിയത്…

കഥകളെല്ലാം വിസ്തരിച്ച ശേഷം തങ്കമ്മ അമ്മയോടു ചോദിച്ചു,

” ഇനിയെന്തു ചെയ്യും അമ്മേ “

വിനായകൻ ഇടികൊണ്ട ചതവൊക്കെ മാറ്റാൻ കുഴമ്പു തേച്ച് ചൂടുവെള്ളത്തിൽ കുളിക്കാൻ പോയ സമയമായിരുന്നു.

” പുളിങ്കൊമ്പാ മോളേ. വിട്ടു കളയരുത് ” അമ്മ പറഞ്ഞു.

” വിടാനൊന്നും പോകുന്നില്ലമ്മേ. അതല്ല പ്രശ്നം. പുള്ളി രാത്രി കളിക്കാനൊരുങ്ങുമ്പം ഞാൻ കന്യകയല്ല എന്നു മനസ്സിലാക്കത്തില്ലേ “

” അതു നേരാ. നിന്റെ പൂറ്റിലേക്കു കേറ്റുമ്പം തന്നെ അവനു പിടികിട്ടും കൊളമാണെന്ന് “

” അമ്മയൊരു വഴി പറ “

” ഞാൻ നോക്കീട്ട് ഒറ്റ വഴിയേ ഒള്ളൂ. പൂറ്റിൽ വിരലിടാൻ പോലും സമ്മതിക്കരുത് “

” അയ്യോ ! പിന്നെങ്ങനാ “

Leave a Reply

Your email address will not be published. Required fields are marked *