കാളവണ്ടിയിലായിരുന്നു വിനായകന്റെ യാത്ര. വണ്ടിക്കുള്ളിൽ വണ്ടിക്കാരന്റെ പട്ടിയും സഹയാത്രികനായിരുന്നു. രാത്രി വിനായകൻ ഉറങ്ങവേ പട്ടി വിനായകന്റെ ലതർ പേഴ്സ് കടിച്ചു തിന്നതു കാരണം നാലണ കയ്യിലില്ലാതെ തെണ്ടിത്തിരിഞ്ഞാണ് കൊട്ടാരത്തിലെത്തിയത്.
പിന്നെയെങ്ങനെ ദക്ഷിണ വയ്ക്കാൻ…
ഒടുവിൽ സംഗീതദേവതയുടെ കൊങ്ങായ്ക്കു പിടിച്ച് ഹിന്ദോളവും ബോണിയെമ്മിന്റെ ‘ മാ ബേക്കറും’ കൂട്ടി ഒരു ഫ്യൂഷൻ സോങ്ങങ്ങു കുനിഞ്ഞു നിന്നു കാച്ചി.
രാഗം മൂത്തപ്പോൾ വിനായകന്റെ തരക്കേടില്ലാത്ത മാംസളമായ കുണ്ടിയിൽ ഗുപ്തരാജനൊരു മദ്ദളം വായനയങ്ങു നടത്തി.
അതായിരുന്നു വിനായകന്റെ കുണ്ടൻതലത്തിലേക്കുള്ള ആദ്യ കാൽ വയ്പ്. …
ശുക്രഗുപ്തൻ രാശിയുള്ളവനായിരുന്നു. തികഞ്ഞ കുണ്ടൻ എന്ന നിലയിലേക്ക് വിനായകന്റെ വളർച്ചയ്ക്ക് കാരണം ഗുപ്തന്റെ ഹരീശ്രീ ആയിരുന്നു…
വിനായകന്റെ രാഗവിസ്താരം ഇഷ്ടപ്പെട്ട ഗുപ്തരാജൻ വിനായകനെ അരയിൽ ചേർത്തു പിടിച്ച് അനുഗ്രഹിച്ചു.
നീതിനിർവ്വഹണത്തിന്റെ കാര്യത്തിൽ കടുകിട വിട്ടുവീഴച ഇല്ലാത്തവരായിരുന്നു ഗുപ്തരാജാക്കന്മാർ.
അതുകൊണ്ട് നേരായ വഴിയിലും ഗുപ്തമായും ധാരാളം കുമാരീകുമാരന്മാരെ ഉണ്ടാക്കിയിട്ടിരുന്നു ശുക്രഗുപ്തൻ. അതിലൊരെണ്ണത്തിനെ അന്തപ്പുരത്തിൽ നിന്നെടുത്തു കൊള്ളാൻ രാജാവ് വിനായകന് അനുമതി കൊടുത്തു.
വിനായകൻ അന്തപ്പുരത്തിലേക്കു പ്രവേശിച്ചു. ഒരു ഉഗ്രൻ സുന്ദരിയെ കണ്ടു പിടിക്കണം.
ഈ സമയത്താണ് തങ്കമ്മ രാജാവിന്റെ മുപ്പത്തിയാറാമത്തെ ഭാര്യയിലുള്ള മൂത്തമകൾ രുഗ്മിണീ കുമാരിയെ പുതിയ ജീൻസ് ധരിപ്പിക്കാൻ ഒരുങ്ങുന്നത്…
സാധാരണ ജീൻസല്ല. കുണ്ടിയിലെ ഡെനിം കീറി ചന്തി വെളിയിൽ കാണത്തക്ക രീതിയിലുള്ളത്. കൃത്യമായി ധരിച്ചില്ലെങ്കിൽ കൊതം വെളിയിൽ കാണും. ചന്തി കാണിച്ചാലും പബ്ലിക്കായി കൂതി പ്രദർശിപ്പിക്കരുതെന്ന് രാജ്യത്ത് നിയമമുണ്ട്.അതിനാൽ ജീൻസ് കൃത്യമായി ധരിക്കണം.