രചനയുടെ വഴികൾ [അപരൻ]

Posted by

ഞാനും മന്ത്രിയും കണ്ണു തള്ളി തല പുകഞ്ഞാലോചിച്ചു…

ഭാര്യയും അനിയത്തിയും അമ്മായിയമ്മയും മാറി നിന്ന് മുല തള്ളി ആലോചിച്ചു.

ഒടുവിൽ സൊലൂഷ്യൻ കിട്ടി.

ഒരു കോംപ്രമൈസ് എന്ന നിലയ്ക്ക് സ്മാർട്ട്ഫോണിനു പകരം മൊബൈൽ കണ്ടുപിടിച്ച കാലത്തെ ‘ അൽക്കാടെൽ ‘ ന്റെ ഒന്നരയടി നീളമുള്ള മൊബൈൽ ഫോണുപയോഗിക്കാൻ ധാരണയായി.

ഒന്നരയടി നീളമുള്ള മൊബൈൽ കണ്ട മന്ത്രി ചോദിച്ചു,

” സാഹിത്യകാരാ ഇതില്ലാതെ പറ്റില്ലേ “

” മന്ത്രി മാപ്പാക്കണം. ഇതില്ലാതെ പറ്റില്ല. ഇതിലാണു സംഗതി മൊത്തം “

” അപ്പോൾ സാഹിത്യകാരന്റെ തൂലികയോ “

” ഇത്രയ്ക്കങ്ങോട്ടു വരില്ല. വണ്ണം ഒക്കുമെങ്കിലും നീളം ഏഴിഞ്ചും തുമ്പും മാത്രം…”

” നന്നായി. ചാർജ്ജറു വേണ്ടാ. കൊട്ടാരത്തിൽ ചാർജ്ജു ചെയ്യാനുള്ള ഏർപ്പാടൊക്കെയുണ്ട് “

അങ്ങനെ ഞങ്ങൾ മീരാപ്പൂർ രാജധാനിയിലെത്തി. രാജാവിനെ മുഖം കാണിച്ചു.

പക്ഷേ രാജാവ് ഞങ്ങടെ മുഖമൊന്നും കണ്ടില്ല. അമ്മായിയമ്മയുടെ മത്തങ്ങാമുലകൾ മാത്രമേ കണ്ടുള്ളൂ എന്നു ചലനങ്ങളിൽ നിന്നും മനസ്സിലായി.

രാജകല്പന പ്രകാരം അന്തപ്പുരത്തിൽ തന്നെ ഞങ്ങൾക്കു താമസിക്കാനുള്ള മുറികൾ ഒരുക്കപ്പെട്ടു.

” സാഹിത്യകാരാ നോം താങ്കൾക്ക് ഈ കൊട്ടാരത്തിലും അന്തപ്പുരത്തിലും ചുറ്റുപാടും പരിപൂർണ്ണ സ്വാതന്ത്യം നൽകുന്നു. താങ്കൾക്ക് എവിടേയും ഏതു സമയത്തും പ്രവേശിക്കാം. എന്തും എഴുതാം. പോരട്ടേ ഒരു എമണ്ടൻ കൃതി…”

” അടിയൻ “

ഞങ്ങൾ ഒരുക്കപ്പെട്ട മുറികളിലേക്കു നയിക്കപ്പെട്ടു. വിശാലമായ നല്ല ലക്ഷ്വറി മുറികൾ.

മുറിയിൽ ഒരു വീഞ്ഞപ്പെട്ടിയിൽ മീനിലിടുന്നതു പോലെ ഐസ്കട്ടകൾ നിറച്ചു വച്ചിരിക്കുന്നു.

” എന്താണിത് “

” രാജഭരണക്കാലമല്ലേ. ഇലക്ട്രിക് ഫ്രിഡ്ജ് പറ്റില്ല. അതാ…”
മുറി കാണിക്കാൻ വന്ന തോഴി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *