രചനയുടെ വഴികൾ [അപരൻ]

Posted by

പാലപ്പവും മട്ടൺസ്റ്റ്യൂവും ബ്ലാക്ബെറി ജ്യൂസും കഴിച്ച് ഒരു ഐറിഷ് കോഫി കൂടി ആമാശയത്തിലൊഴിച്ച് എഴുന്നേറ്റു.

നേരേ ഭാര്യയുടെ മുറിയിലേക്കു നടന്നു…

അവൾ മയക്കത്തിലാണ്. കിടക്കയിലിരുന്നപ്പോൾ കണ്ണു തുറന്നു.

” നീയിതുവരെ എഴുന്നേറ്റില്ലേ “

എഴുന്നേറ്റു മൂരി നിവർന്നു കൊണ്ടവൾ പറഞ്ഞു ,

” വീടു മാറിക്കിടന്നിട്ടാണെന്നു തോന്നുന്നു രാത്രി ഉറക്കം ശരിയായില്ല. ഭയങ്കര ക്ഷീണം “

അമ്പടീ പരപ്പൂറീ. ഇന്നലെ പയ്യൻ പൂറു പൊളിച്ചടുക്കിക്കാണും. പുതുക്കുണ്ണ വിളയാടിയതിന്റെ ക്ഷീണം. എന്നിട്ട് വീടു മാറിക്കിടന്നിട്ടാണെന്ന്.

” ചേട്ടൻ ഇന്നലെ ഉറങ്ങിയാരുന്നോ ” ജിഷ.

” ഓ. ഇന്നലെ രാത്രി കുറച്ച് എഴുതാനുണ്ടായിരുന്നു. പിന്നെ നീ അടുത്തുമില്ല. അതു കൊണ്ട് എന്റെ ഉറക്കവും ശരിയായില്ല ”
ഞാനും ഒട്ടും കുറച്ചില്ല.

” ചേട്ടാ. സമയമെടുത്ത് എഴുതിയാ മതി. അതുവരെ നമുക്കിവിടെ താമസിക്കാം “

അമ്പടീ. രാജകൊട്ടാരത്തിലെ താമസവും കളികളും പിടിച്ചു പോയ മട്ടുണ്ട്…

പക്ഷേ സംഗതി കൊള്ളാം. എന്നെപ്പോലെ അവളും സുഖിക്കട്ടെ. ആഫ്റ്റർ ഓൾ ഞാൻ ഒരു വിശാലമനസ്കനല്ലേ…

അപ്പോഴേക്കും ഒരു ഭടൻ വന്ന് എന്നെ രാജാവ് വിളിക്കുന്നെന്നു പറഞ്ഞു.

ഭടന്റെ പുറകെ രാജസഭയിലേക്ക്…

രാജസഭയിൽ പ്രജകൾ ആവലാതികൾ ഉണർത്തിക്കുന്ന സമയമാണ്. രാജാവ് സിംഹാസനത്തിലും മന്ത്രി വശത്തുമായി ഇരിക്കുന്നു. താഴെ ഇരിപ്പിടങ്ങളിൽ രാജഗുരു, കുഞ്ഞു മന്ത്രിമാർ രണ്ടെണ്ണം, പണ്ഡിതന്മാർ, ന്യായാധിപന്മാർ മുതലായവർ.

” സാഹിത്യകാരാ. വരൂ ”
മന്ത്രി പുള്ളിയുടെ അടുത്തുള്ള ഇരിപ്പിടത്തിലേക്കു ക്ഷണിച്ചു. ഞാൻ ചെന്നിരുന്നു.

” മഹാരാജന്റെ പ്രജാഭരണം നേരിട്ടു കണ്ട് അപദാനങ്ങൾ എഴുതിക്കോളൂ ” മന്ത്രി.

ഞാൻ കടലാസും തൂലികയും റെഡിയാക്കി.

” ആദ്യത്തെ ആവലാതിക്കാരനെ വിളിക്കൂ ” മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *