രചനയുടെ വഴികൾ [അപരൻ]

Posted by

ഇരുന്നും എഴുന്നേറ്റുമുള്ള ഖോ-ഖോ കളി. റാണി പറന്നു കളിച്ചു. സ്തനക്കിഴികളുടെ താഡനം ഏറ്റു വാങ്ങി മുല കുടിച്ചു കിടന്നു.

റാണി പല സ്പീഡിൽ നേരേയും ചാഞ്ഞും ചരിഞ്ഞും കളിച്ചു. കൈകളാൽ കുട്ടകം താങ്ങി ചക്കക്കുരു തിരുമ്മി റാണിയെ അസിസ്റ്റു ചെയ്തു കൊടുത്തു.
അരമണിക്കൂർ വാശിക്കളി. ഒടുവിൽ ഗർഭപാത്രം ഗംഗാപ്രവാഹത്തിൽ ശുദ്ധമാക്കി റാണി തളർന്നു വീണു കിടന്നു കിതച്ചു.

കുറേ സമയത്തിനു ശേഷം ഒലിക്കുന്ന പൂറുമായി റാണി മടങ്ങി…

രാവിലെ തോഴിമാർ വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്. മെല്ലെ എഴുന്നേറ്റിരുന്നു. ശരീരത്തിന്റെ ആലസ്യം മാറിയിട്ടില്ല. റാണി പിഴിഞ്ഞെടുത്തെന്നു തന്നെ പറയാം. കിടക്കയിലെ പട്ടുവിരിയിൽ നോക്കി തോഴിമാർ ചിരിക്കുന്നതു കണ്ടാണ് നോക്കിയത്.

വിരിയിൽ നാലഞ്ചു രാജ്യങ്ങളുടെ ഭൂപടങ്ങൾ. രാത്രി യുദ്ധാനന്തരം റാണിയുടെ താഴ്വരയിൽ നിന്നും താല്കാലികമായി പുറപ്പെട്ട അരുവികൾ തീർത്തതാണ്.

” സാഹിത്യകാരൻ രാത്രി ഉഗ്രൻ എഴുത്തായിരുന്നെന്നു തോന്നുന്നു ”
തോഴിമാരിലൊരാളായ ചിന്നമ്മ പറഞ്ഞു.

” ഉവ്വ്. ഒരു ചെറു കഥ എഴുതി “

” ചെറുകഥയ്ക്ക് ഇതാണു സ്ഥിതിയെങ്കിൽ നോവലൈറ്റ് ഒക്കെ എന്താരിക്കും ”
മറ്റേ തോഴി പൊന്നമ്മ പറഞ്ഞു.

” ആളുണ്ടെങ്കിൽ നോവലൈറ്റ് എഴുതാൻ റെഡിയാണ് “

” ആൾക്കാര് എപ്പഴേ റെഡിയാ. തൂലിക എടുക്കേണ്ട താമസമേയുള്ളൂ ” ചിന്നമ്മ.

” രാത്രിയാകട്ടെ എഴുതാം “

തോഴിമാർ പോയി.

കുളിയും പ്രഭാതകർമ്മങ്ങളും കഴിച്ച് ഡൈനിംഗ് ഹാളിലെത്തി.

മന്ത്രി മാത്രം ഇരിപ്പുണ്ട്. മുന്നിലെ പ്ലേറ്റിൽ രണ്ടു പുഴുങ്ങിയ മുട്ടയും തൊലി മാറ്റിയ നേന്ത്രപ്പഴവും. രാജാവ് പള്ളിബ്രേക്ഫാസ്റ്റ് നേരത്തേ തിന്നു.

” കണ്ടിട്ട് സാഹിത്യകാരൻ ഇന്നലെ രാത്രി രചന നടത്തിയ മട്ടുണ്ടല്ലോ ” മന്ത്രി.

” സ്വാമിൻ. റാണി നിർബന്ധിച്ചപ്പോൾ ഒരു ചെറുകഥ…”

” ആദ്യമായതു കൊണ്ടാ ചെറുകഥ. നീണ്ടകഥയും നോവലുമൊക്കെ രചിക്കേണ്ടി വരും…”

” അടിയൻ. ഉത്സാഹിയാകാം “

” നല്ലത്. തൂലിക ശ്രദ്ധിച്ചാ മതി “

Leave a Reply

Your email address will not be published. Required fields are marked *