രചനയുടെ വഴികൾ [അപരൻ]

Posted by

” നന്ദിയുണ്ട് റാണീ നന്ദിയുണ്ട്. റാണിയും അമ്മയും ഇല്ലായിരുന്നെങ്കിൽ ആ പരട്ട തന്തയാര് ഇപ്പഴും മന്ത്രിക്കസേരയിൽത്തന്നെ കണ്ടേനേ…”

പിന്നെ മന്ത്രി എന്റെ നേരേ തിരിഞ്ഞു.

” സാഹിത്യകാരാ, സാഹിത്യകാരാ രാജാവിന്റെ അപദാനങ്ങൾ മാത്രം പോരാ നമ്മുടെ റാണിയുടെ അപദാനങ്ങളും പാടി പുകഴ്ത്തണം “

” ആവാം ” ഞാൻ.

” റാണിയുടെ ഇച്ചിരെ ഒന്നു പൊക്കിയെഴുതിക്കോ “

” റാണി സമ്മതിച്ചാൽ പൊക്കാം. അടിയന്റെ തൂലിക മതിയാകുമോ എന്തോ “

” പൊക്കുന്നതിൽ നമുക്ക് വിരോധമില്ല ” റാണി തിരുവായ് മൊഴിഞ്ഞു.
” ആട്ടെ സാഹിത്യകാരന്റെ തൂലിക എങ്ങനെ ?”

” കുഴപ്പമില്ല. മോർ ദാൻ ആവറേജ്. ഏഴേകാൽ ഇന്റു മൂന്ന് “

” കൊള്ളാം. ബഡാ ദോസ്താണല്ലേ ” റാണി.

ഞാൻ കോംപ്ലിമെന്റ്റ് ശിരസ്സു കുനിച്ച് ഏറ്റു വാങ്ങി.

” സാഹിത്യകാരന്റെ തൂലികയ്ക്കു ശക്തിയുണ്ടോ ” റാണി ചോദിച്ചു.

” നല്ല ടെംപറാ. റാണിക്കു സമ്മതമാണെങ്കിൽ തൂലിക പടവാളാക്കാം “

” ശരി. തൂലികയെടുത്തേ നോക്കട്ടെ “

” ഇപ്പത്തന്നെ വേണോ. ആരെങ്കിലും കണ്ടാലോ “

” പേടിക്കേണ്ട. ആറു മണി മുതൽ കൊട്ടാരനർത്തനശാലയിൽ സീരിയൽ നാടകങ്ങളും ഡാൻസുമൊക്കെ തുടങ്ങും. പെണ്ണുങ്ങളെല്ലാം അതു കാണാൻ പോകും. ഭടന്മാരുടെ ഭാര്യമാരുൾപ്പടെ. അതു കൊണ്ട് ഭടന്മാരെല്ലാം അത്താഴം വയ്ക്കാൻ വീട്ടിൽ പോയി. നമ്മളു മാത്രമേയുള്ളൂ…”

” അതേ സാഹിത്യകാരാ. നമ്മടെ റാണിയല്ലേ. ഒന്നു തൂലിക കാണിച്ചു കൊട് …” മന്ത്രിയും ഏറ്റു പിടിച്ചു.

ഞാൻ എഴുന്നറ്റു നിന്നു തൂലിക പുറത്തെടുത്തു.

” വൗ…! കൊള്ളാം. ഞാനൊന്നു പിടിച്ചു നോക്കട്ടേ സാഹിത്യകാരാ ” റാണി.

” മഹാറാണിയുടെ ഇഷ്ടം…. പിടിക്കുകയോ കുടിക്കുകയോ…. കടിക്കാതിരുന്നാൽ മാത്രം മതി.”

റാണി തൂലിക കയ്യിലെടുത്തു. റാണിയുടെ മാർദ്ദവമാർന്ന വിരലുകൾ തൂലിയെ തഴുകി. രാജ്യം ഭരിക്കുന്ന മഹാരാജ്ഞിയുടെ കയ്യിലാണ് എന്റെ തൂലിക ഇരിക്കുന്നതെന്നോർത്തപ്പോൾ തൂലിക പടവാളായി ഉയിർത്തു…

” ഉഗ്രൻ തൂലികയാണല്ലോ സാഹിത്യകാരാ. എന്താണ് വളം ?…”

Leave a Reply

Your email address will not be published. Required fields are marked *