കുമാരൻ ചോദിച്ചു.
അതേയെന്നു ബേബി തലയാട്ടി.
എന്തു ചെയ്യും ?
കുമാരനും മന്ത്രിയും മാറി നിന്നാലോച്ചിച്ചു.
ആദ്യം കുമാരൻ നിന്നും മന്ത്രി കുമാരന്റെ മുന്നിൽ കുത്തിയിരുന്നും ആലോചിച്ചു.
പിന്നെ കുമാരൻ കുനിഞ്ഞു നിന്നും മന്ത്രി പുറകിൽ നിന്നും ആലോചിച്ചു.
ഒന്നും ആയില്ല.
അവരുടെ വിഷമം കണ്ട മാധവി രണ്ടു പേരുടേയും ഇടയിൽ കുത്തിയിരുന്ന് ആലോച്ചിച്ചു
രണ്ടു മിനിറ്റിനുള്ളിൽ കുമാരന്റേയും മന്ത്രിയുടേയും ആലോചന കഴിഞ്ഞു.
രണ്ടു പേരുടേയും പുറത്തു ചാടിയ ആലോചന കവിളിൽ നിന്നും നെറ്റിയിൽ നിന്നും തുടച്ചുമാറ്റി കൊണ്ട് മാധവി എഴുന്നേറ്റു.
” ഇത്രയ്ക്കും ആത്മാർത്ഥമായി ആലോചിക്കുന്ന മാധവി തന്നെ മതി എന്റെ ഭാര്യയായി ”
ആലോചനയുടെ ആലസ്യത്തോടെ കുമാരൻ പറഞ്ഞു.
” പക്ഷേ എനിക്ക് ഒന്നൂടെ ആലോചിക്കണം ”
മന്ത്രി പറഞ്ഞു.
” ഇപ്പം വേണോ ” മാധവി.
” വേണ്ടാ . ഞാൻ രാത്രി വീട്ടിലേക്കു വരാം ” മന്ത്രി.
” വീട്ടിൽ അമ്മയുണ്ട് “
” സാരമില്ല. അമ്മയേം ആലോചിക്കാൻ കൂട്ടാം “
” എന്നാലങ്ങനെയാകട്ടെ “
പിറ്റേന്ന് കാലത്ത് മന്ത്രി ദിവംഗതനായ വിവരം ജനമറിഞ്ഞു.
കുണ്ണയൊടിഞ്ഞാണ് മന്ത്രി ഒടുങ്ങിയതെന്ന വിവരം പോസ്റ്റ്മോർട്ടം നടത്തിയ കൊട്ടാരവൈദ്യൻ കുക്കുടകുമാരനോടു മാത്രമേ പറഞ്ഞുള്ളൂ…
അങ്ങനെ വെറും മാധവി മഹാറാണി മാധവീ മതിവരാഭോഗിനി എന്ന പേര് സ്വീകരിച്ച് മഹാരാജാ കുക്കുടസംഭോഗന്റെ പട്ടമഹഷിയായി ചാർജ്ജെടുത്തു…
എന്നോടു കഥ പറഞ്ഞു തീർന്ന ശേഷം മന്ത്രി റാണിയെ നോക്കി തൊഴുതു.