മൈര് സ്‌പെഷ്യൽ ക്ലാസ് എന്നൊക്കെ പറഞ്ഞിട്ട് ഈ പൂറി ഇതെവിടെപ്പോയി, പത്തു പതിനഞ്ചു മിനിറ്റായല്ലോ? ജിതിൻ അക്ഷമനായി വാച്ചിൽ നോക്കി. ആളൊഴിഞ്ഞ ക്ലാസ്സ് മുറിയുടെ ഏകാന്തതയിൽ അവന് കൂട്ട് സീലിംഗ് ഫാനിന്റെ കട കട ശബ്ദം മാത്രമായി. മെല്ലെ ചെരുപ്പിന്റെ ഹീൽ നിലത്തു പതിയുന്ന ശബ്ദം കേട്ട് തുടങ്ങി. ആ ശബ്ദം അടുത്തടുത്തു വരും തോറും അവന്റെയുള്ളിൽ ഹൃദയം പെരുമ്പറ മുഴക്കുന്നതായി അവന് തോന്നി.
“ആ, എല്ലാവരും പോയോ? കമോൺ ജിതിൻ, ഗെറ്റ് അപ്. ആൻഡ് ഫോളോ മീ.” റീനാ മിസ്സ് ക്ലാസ്സിലേക്ക് കയറിയ പാടെ ഉത്തരവിട്ടു.
“അപ്പൊ മിസ്സ്, ക്ലാസ് എടുക്കുന്നില്ലേ?”
“അതെന്താ ഇവിടെ ഇരുന്നു മാത്രമേ താൻ പഠിക്കൂ എന്നുണ്ടോ?”
“ഹേയ്, അതില്ല.”
“ആ, എന്നാൽ വാ… ഹറി അപ്. ടൈം കുറെ വേസ്റ്റ് ആയി.” റീനാ മിസ്സ് വാച്ചിൽ നോക്കി.
അവൻ ബുക്കും ഭാണ്ഡവും എടുത്ത് റീനാ മിസ്സിന്റെ പുറകെ നടന്നു. റീനാ മിസ്സ് നടന്ന് അതേ ഫ്ലോറിലെ മൂലക്കുള്ള പ്രൊജക്ടർ റൂമിലേക്ക് കയറി. ഒരു ഇടത്തരം വീടിന്റെ ഹാളിന്റെ അത്രയും മാത്രം വിസ്തീർണ്ണമുള്ള പ്രൊജക്ടർ റൂമിനുള്ളിൽ ഇടതും വലതും മുൻപിൽ നിന്നും പുറകിലേക്ക് രണ്ടു വരിയായി ആണ് സീറ്റിങ് ഉള്ളത്. അതും ഒരു വരിയിൽ ഏഴ് എന്ന കണക്കിൽ 14 സിംഗിൾ സ്റ്റഡി ടേബിളും ചെയറും അതിനിടക്ക് ഒരാൾക്ക് മാത്രം കടക്കാൻ പാകത്തിനുള്ള ഗ്യാപ്പും. രണ്ടു വരികളുടെയും നടുക്ക് മുൻപിലെ ബ്ലാക്ക് ബോർഡ് വലിപ്പമുള്ള സ്ക്രീനിന്റെ അടുത്തേക്ക് ചെല്ലാനുള്ള വഴിയാണ്. ആറടിയോളം നീളം വരുന്ന സ്ക്രീനിന്റെ മുൻപിൽ അത്രയും തന്നെ നീളത്തിൽ ഉള്ള ഒരു ടേബിളുണ്ട്. കുണ്ടി ചാരി നിൽക്കാൻ മാത്രം പൊക്കമുള്ള ആ ടേബിളിന് പുറകിൽ നിന്നാണ് ടീച്ചേഴ്സ് സ്ക്രീനിൽ തൊട്ട് പഠിപ്പിക്കുന്നത്. ലൈറ്റ് ഇട്ടില്ലെങ്കിൽ പ്രൊജക്ടർ റൂം മൊത്തം ഇരുട്ടാണ്. ഒരു മൈരും കാണാൻ പറ്റില്ല. റൂമിലേക്ക് കയറിയ പാടെ റീനാ മിസ്സ്, ഡോർ തുറന്നപ്പോൾ അകത്തു കയറിയ വെളിച്ചത്തിൽ ഇടതു വശത്തെ സ്വിച് ബോർഡിൽ പരതി ലൈറ്റിട്ടു.
“ജിതിൻ, മുൻപിലെ ടേബിളിൽ പോയിരുന്നോളൂ.”
അവൻ അനുസരിച്ചു. കക്ഷത്തിൽ വച്ചിരുന്ന ബുക്ക്സ് ടേബിളിൽ വച്ച് ബാഗ് അതിന് ചുവട്ടിലേക്ക് ചേർത്തു വച്ച് അവൻ കസേര വലിച്ചിട്ടിരുന്നു. റീനാ മിസ്സ് വാതിലടച്ച് നടന്നു ചെന്ന് സ്ക്രീനിന് മുൻപിലെ ടേബിളിൽ മൂടും ചാരി കയ്യും കെട്ടി നിന്നു. ജിതിൻ ബുക് തുറന്ന് പേനയെടുത്ത് വിരലുകൾക്കിടയിൽ വച്ച് ആട്ടിക്കൊണ്ടിരുന്നു. റീനാ മിസ്സ് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് അവനിൽ അസ്വസ്ഥത നിറച്ചു.
“മിസ്സേ ഈ ക്ലാസ്സിന്റെ ആവശ്യമുണ്ടോ? എനിക്ക് ഇംഗ്ലീഷിൽ അത്ര മാർക്ക് കുറവൊന്നും അല്ലല്ലോ? അതുമല്ല, ഈ ഒരു അന്തരീക്ഷത്തിൽ എനിക്ക് എന്തോ ശ്വാസം മുട്ടുന്നത് പോലെ.” ജിതിൻ ഒഴിയാൻ ഒരു അവസാന ശ്രമം നടത്തി നോക്കി.
“ജിതിൻ, തനിക്ക് കഴിഞ്ഞ എക്‌സാമിന് ഇംഗ്ലീഷിൽ എത്രയാ മാർക്ക്?”
“അത്….അത് മിസ്സ്….” ജിതിൻ എന്താ പറയേണ്ടത് എന്നറിയാതെ കുഴങ്ങി. എന്ത് മാർക്ക്, എന്ത് എക്‌സാം? ആവോ, ഒരു പുണ്ണാക്കും ഓർമ്മയില്ല.
“69 പേഴ്‌സന്റേജ്- ജിതിൻ, 69. കൊച്ചു കുട്ടികൾ വാങ്ങുമല്ലോടോ ഈ പറഞ്ഞ 69.”
“അതേയതെ… ഹി ഹി… 69.” ജിതിൻ പൊട്ടൻ കളിച്ചു.
“തനിക്ക് പഠിക്കാൻ കഴിവില്ലാത്തത് കൊണ്ടല്ല. നിനക്കൊക്കെ തല്ലിന്റെ പോരായ്മയാ. ഈ മുറിയിൽ മാത്രമേ നിനക്ക് ശ്വാസം മുട്ടുള്ളു? അല്ലെങ്കിലും ലൈബ്രറിയോ ലാബോ ഒക്കെയാണല്ലോ നിനക്ക് സൗകര്യം?”
ജിതിൻ ഇരുന്ന് വിയർക്കാൻ തുടങ്ങി. സോണി മൈരന്റെ കരിന്നാക്കു ഫലിച്ചു തുടങ്ങി.